സയ്യദ് അലി ഷാ ഗിലാനി പാകിസ്താന്റെ ചെരുപ്പു നക്കി
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സയ്യദ് അലി ഷാ ഗിലാനി പാകിസ്താന്റെ ചെരുപ്പു നക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2021, 06:14 pm IST
FacebookTwitterWhatsAppTelegram

കശ്മീർ കുഴപ്പങ്ങൾക്ക് പിന്നിലെ സൂത്രശാലിയായ കുറുക്കൻ , മതഭ്രാന്തും ഭീകരവാദവും കശ്മീരി യുവാക്കളുടെ മനസ്സിലേക്ക് കയറ്റി വിട്ട് തെരുവുകളിൽ കലാപം സൃഷ്ടിച്ച തീവ്രവാദി, എല്ലാത്തിലുമുപരി പാകിസ്താന്റെ ചെരുപ്പു നക്കി , ഇതായിരുന്നു ഹൂറിയത്ത് കോൺഫറൻസ് ചെയർമാനായിരുന്ന അന്തരിച്ച സയ്യദ് അലി ഷാ ഗിലാനി.

1929 സെപ്റ്റംബർ 29 ന് വടക്കൻ കശ്മീരിലെ സോപോറിലായിരുന്നു ഗിലാനിയുടെ ജനനം. ഇന്നത്തെ പാകിസ്താനിൽ പെടുന്ന ലാഹോറിലെ ഓറിയന്റൽ കോളേജിലായിരുന്നു പഠനം. ചെറുപ്പകാലം മുതൽ തന്നെ ജമാ അത്തെ ഇസ്ലാമിയുമായി ആയിരുന്നു ഗിലാനിക്ക് ബന്ധം. ജമ അത്തെ ഇസ്ലാമി സ്ഥാപകനും കടുത്ത മതമൗലികവാദിയുമായിരുന്ന അബ്ദുൾ അല മൗദൂദിയായിരുന്നു ഗിലാനിയുടെ എക്കാലത്തെയും പ്രചോദനവും. കശ്മീരി പണ്ഡിറ്റുകൾക്കെതിരെ നടന്ന എല്ലാ അതിക്രമങ്ങളിലും ഗിലാനി നിർണായക പങ്കു വഹിക്കുകയും ചെയ്തു.

സ്വന്തം മക്കളേയും ബന്ധുക്കളേയും മറ്റിടങ്ങളിൽ സുരക്ഷിതരാക്കിയതിനു ശേഷമായിരുന്നു കശ്മീരിൽ ഗിലാനി അഴിഞ്ഞാടിയത്. പരസ്യമായി പാകിസ്താനെ പിന്തുണച്ചു. കശ്മീർ പാകിസ്താനോട് ചേർക്കണമെന്ന് വാദിച്ചു. താനൊരിക്കലും ഇന്ത്യക്കാരനല്ലെന്നും മറ്റ് വഴിയില്ലാത്തതു കൊണ്ടാണ് ‌ഇന്ത്യൻ പാസ്പോർട്ട് കയ്യിൽ വെക്കുന്നതെന്നും ഗിലാനി ഒരിക്കൽ പറഞ്ഞു. ഒരിക്കൽ പുതിയ പാസ്പോർട്ടിന് അപേക്ഷിച്ച ഗിലാനിക്ക് നാഷണാലിറ്റി കോളം ഒഴിച്ചിട്ടതിനെ തുടർന്ന് പാസ്‌പോർട്ട് ലഭിക്കാത്ത അവസ്ഥയുണ്ടായി. പിന്നീട് ഇന്ത്യൻ എന്ന് എഴുതി ചേർത്തതിനു ശേഷമാണ് പാസ്പോർട്ട് ലഭിച്ചത്.

കശ്മീരിൽ ഓരോ ഭീകരൻ കൊല്ലപ്പെടുമ്പോഴും വൻ കലാപങ്ങൾ നടത്താൻ യുവാക്കളെ പ്രേരിപ്പിക്കാൻ ഇയാൾ മുൻപന്തിയിലായിരുന്നു. പാക് ചാര സംഘടനയായ ഐ.എസ്.ഐക്ക് അനുസരിച്ച് ഇന്ത്യക്കെതിരെ ഉപജാപങ്ങൾ നയിച്ചു. ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ടപ്പോൾ അന്ത്യ നമസ്കാരം നടത്തി. 2008 ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ ലഷ്കർ ഭീകരൻ ഹാഫിസ് സയിദിനെ എക്കാലവും ഗിലാനി പിന്തുണച്ചു.

കടുത്ത ഇന്ത്യ വിരുദ്ധനായ ഗിലാനി പക്ഷേ അയാളുടെ എല്ലാ രോഗങ്ങൾക്കും ചികിത്സ നടത്തിയത് ഇന്ത്യയിലെ പ്രധാനപ്പെട്ട ആശുപത്രികളിലായിരുന്നു. പാകിസ്താന്റെ ചെരുപ്പു നക്കിയും ഐഎസ്‌ഐയുടെ വിശ്വസ്തനായ നായയെന്നും വിഘടനവാദി നേതാക്കൾ പോലും ഗിലാനിയെ സംബോധന ചെയ്തു. ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് നിരവധി തവണ വീട്ടു തടങ്കലിലായ ഗിലാനി ഒരിക്കൽ പോലും പാകിസ്താൻ അനുകൂല നിലപാടിൽ നിന്ന് പിന്നാക്കം പോയില്ല. ഈ നിലപാടിന് പാകിസ്താന്റെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ നിഷാൻ ഇ ഹൈദർ ഗിലാനിക്കു ലഭിച്ചു.

കശ്മീരിന്റെ അമിതാധികാരം എടുത്തു കളഞ്ഞ കേന്ദ്രസർക്കാർ തീരുമാനം വിഘടനവാദികൾക്കും പാകിസ്താനും കനത്ത തിരിച്ചടി നൽകിയതോടെ ഗിലാനിയുടെ പതനവും ആരംഭിച്ചു. ഗിലാനിയോട് കശ്മീർ കാര്യങ്ങൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ല ചർച്ച കശ്മീരിലെ ജനങ്ങളോട് ചെയ്തുകൊള്ളാമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കി. നരേന്ദ്രമോദി സർക്കാരിന്റെ തന്ത്രപരവും കരുത്തുറ്റതുമായ നീക്കങ്ങൾ ഗിലാനിയെപ്പോലെയുള്ള കൊടും തീവ്രവാദികളുടെ അടിവേരറുത്തു. തങ്ങളുടെ വിശ്വസ്തനായ നായയ്‌ക്ക് ഇനി കടിക്കാനോ കുരയ്‌ക്കാൻ പോലുമോ കഴിയില്ലെന്ന് പാകിസ്താന് മനസ്സിലായതോടെ ഗിലാനിയുടെ പതനം പൂർണ്ണമാവുകയായിരുന്നു. ഏതൊരു രാജ്യദ്രോഹിക്കും ലഭിക്കുന്ന സ്വാഭാവികമായ നാണം കെട്ട അന്ത്യം.

Tags: PakistanKashmirSayyed Ali Sha Gilani
ShareTweetSendShare

More News from this section

ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍

ചിറകൊടിഞ്ഞ് പാറ്റകൾ! ജന്തർമന്തർ പ്രതിഷേധത്തിൽ ആളില്ല, സിജെപിയുടെ അവകാശ വാദം പൊളിഞ്ഞു; ആകെ എത്തിയത് ജെഎൻയുവിലെ ഇടത്- ജിഹാദി സംഘടനകളുടെ പ്രവർത്തകർ

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

Latest News

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച്, കവർച്ച ചെയ്ത പ്രതി മുഹമ്മദ് അജ്മൽ അറസ്റ്റിൽ

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

വികസിത കേരളവും വിദ്യാഭ്യാസവും; വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies