കമ്യൂണിസത്തെയും വർഗീയതയേയും വിമർശിച്ചതിന് ഒ.വി വിജയൻ മരണാനന്തരവും തമസ്‌കരിക്കപ്പെടുന്നു-തപസ്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കമ്യൂണിസത്തെയും വർഗീയതയേയും വിമർശിച്ചതിന് ഒ.വി വിജയൻ മരണാനന്തരവും തമസ്‌കരിക്കപ്പെടുന്നു-തപസ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2022, 08:45 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കമ്യൂണിസത്തിൽ വിശ്വസിക്കെത്തന്നെ ആർഷഭാരത സംസ്‌കൃതിയെ നെഞ്ചേറ്റിയ എഴുത്തുകാരനായിരുന്നു ഒ.വി.വിജയനെന്ന് തപസ്യ കലാസാഹിത്യവേദി.

കമ്യൂണിസത്തിൽ വിശ്വസിച്ചു കൊണ്ടുതന്നെ അതിന്റെ വഴി പിഴപ്പിനെയും വർഗീയതയേയും വിമർശിച്ചതിന് ജീവിച്ചിരിക്കെ തമസ്‌കരിക്കപ്പെട്ട വിജയന്റെ മരണത്തോടെ തമസ്‌കരണം പൂർണമായി.

തപസ്യമാത്രമാണ് സംസ്ഥാനവ്യാപകമായി വിജയനെ അനുസ്മരിച്ചത്. തപസ്യ കോഴിക്കോട് ജില്ലാസമിതി സംഘടിപ്പിച്ച അനുസ്മരണത്തിലാണ് മലയാളത്തിലെ പ്രവാചകതുല്യനായ എഴുത്തുകാരൻ ജീവിച്ചിരിക്കെയും മരണാനന്തരവും തമസ്‌കരിക്കപ്പെടുന്നതിന്റെ വേദന പങ്കുവച്ചത്.

ഖസാക്കിന്റെ ഇതിഹാസം മുതൽ വിജയനിൽ ആത്മീയ അന്വേഷണമുണ്ടായിരുന്നു. ഗുരുസാഗരം അതിന്റെ പ്രകടീഭാവമായിരുന്നുവെന്ന് ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തിയ ജൻമഭൂമി ഡപ്യൂട്ടി എഡിറ്റർ കാവാലം ശശികുമാർ പറഞ്ഞു.

മതവർഗീയത വിദേശത്തുനിന്ന് കേരളത്തെ നിയന്ത്രിക്കപ്പെടുന്നതിന്റെ അപകടം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ ജീവിച്ചിരിക്കെ അദ്ദേഹം അനഭിമതനായെന്നും ശശികുമാർ പറഞ്ഞു.
ഉള്ളൂർ എം പരമേശ്വരൻ അധ്യക്ഷനായ ചടങ്ങിൽ വത്സൻ നെല്ലിക്കോട്, ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണൻ, ഗോപി കൂടല്ലൂർ, സച്ചിദാനന്ദൻ, നന്ദകുമാർ നൻമണ്ട എന്നിവർ പ്രസംഗിച്ചു.

Tags: ThapasyaKOZIKODE
ShareTweetSendShare

More News from this section

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies