പ്രവാചക നിന്ദയാരോപിച്ച് കലാപം; റാഞ്ചിയിൽ തെരുവിലെ അക്രമത്തിനിടെ പരിക്കേറ്റ രണ്ട് പേർ മരിച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രവാചക നിന്ദയാരോപിച്ച് കലാപം; റാഞ്ചിയിൽ തെരുവിലെ അക്രമത്തിനിടെ പരിക്കേറ്റ രണ്ട് പേർ മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2022, 09:33 am IST
FacebookTwitterWhatsAppTelegram

റാഞ്ചി: ഝാർഖണ്ഡിൽ പ്രവാചക നിന്ദയാരോപിച്ച് മതമൗലികവാദികൾ നടത്തിയ അക്രമത്തിനിടെ പരിക്കേറ്റ രണ്ട് പേർ മരിച്ചു. റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലിരുന്ന രണ്ടു പേരാണ് മരിച്ചതായി സ്ഥിരീകരിച്ചത്. പോലീസ് വെടിവെയ്പിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് കലാപകാരികൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി റാഞ്ചിയിൽ ഇന്റർനെറ്റ് സേവനങ്ങൾ വിലക്കിയിട്ടുണ്ട്.

ഇന്നലെ വെളളിയാഴ്ച പ്രാർത്ഥനയ്‌ക്ക് ശേഷമാണ് മതമൗലികവാദികളുടെ നേതൃത്വത്തിൽ ജനക്കൂട്ടം കലാപവുമായി തെരുവിൽ ഇറങ്ങിയത്. വാഹനങ്ങൾ തീയിടുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്ത ഇവർ മണിക്കൂറുകളോളം ഭീതി പരത്തുകയും ചെയ്തു. പിന്നീട് കൂടുതൽ പോലീസും സുരക്ഷാസേനയും എത്തിയാണ് ഇവരെ അടിച്ചോടിച്ചത്.

ഇതിനിടയിലാണ് കലാപകാരികൾക്ക് പരിക്ക് പറ്റിയതെന്നാണ് വിവരം. പരിക്കേറ്റ കൂടുതൽ പേർ ഇനിയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. പരിക്കേറ്റ ആറ് പേരെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

ബിജെപി വക്താവായിരുന്ന നുപുർ ശർമ്മയുടെ വിവാദ പരാമർശത്തിന്റെ പേരിൽ രാജ്യമെങ്ങും കലാപം നടത്താൻ മതതീവ്രവാദികൾ നീക്കം നടത്തിയിരുന്നു. യുപിയിലും കൊൽക്കത്തയിലെ ഹൗറയിലും ഉൾപ്പെടെ ഇന്നലെ അക്രമം നടന്നിരുന്നു.

അക്രമം നടത്താനും രക്തസാക്ഷികളെ സൃഷ്ടിക്കാനും അതിന്റെ പേരിൽ സർക്കാർ വിരുദ്ധ വികാരം ആളിക്കത്തിക്കാനുമാണ് കലാപകാരികളുടെ ശ്രമം. മുൻകരുതൽ നടപടിയുടെ ഭാഗമായിട്ടാണ് ഇന്റർനെറ്റ് സേവനങ്ങൾ വിലക്കിയത്. ഇന്ന് വൈകിട്ട് വരെയാണ് വിലക്ക്.

Tags: AttackRanchiProphet Muhammadislamistsblasphemy allegation
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies