അച്ഛന് നിരന്തരമായി വധഭീഷണി സന്ദേശം ലഭിച്ചിരുന്നു; പരാതി നല്‍കിയിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല; രൂക്ഷവിമര്‍ശനവുമായി കനയ്യലാലിന്റെ മക്കള്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അച്ഛന് നിരന്തരമായി വധഭീഷണി സന്ദേശം ലഭിച്ചിരുന്നു; പരാതി നല്‍കിയിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല; രൂക്ഷവിമര്‍ശനവുമായി കനയ്യലാലിന്റെ മക്കള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2022, 07:13 am IST
FacebookTwitterWhatsAppTelegram

ഉദയ്പൂര്‍: തങ്ങളുടെ പിതാവിന് ഇസ്ലാമിക തീവ്രവാദികളില്‍ നിന്ന് നിരന്തരം വധഭീഷണി ഉണ്ടായിരുന്നുവെന്ന് ഉദയ്പൂരില്‍ കൊല്ലപ്പെട്ട കനയ്യലാലിന്റെ മക്കള്‍. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കനയ്യലാലിന്റെ മക്കളായ യാഷും തരുണും ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ അച്ഛന് നിരന്തരമായി ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നു ഇതിനെക്കുറിച്ച് പോലീസിലും പരാതി നല്‍കി. എന്നാല്‍ പരാതിയിന്മേല്‍ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ഇവര്‍ ആരോപിച്ചു.

പോലീസ് കൃത്യമായി നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ തങ്ങളുടെ പിതാവ് ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു. സമൂഹമാദ്ധ്യമത്തില്‍ കമന്റ് ഇട്ടതിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം നേടി. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്കിടയില്‍ അദ്ദേഹം മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് ശേഷവും അദ്ദേഹത്തിന് നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് നിരവധി തവണയാണ് പോലീസിനെ സമീപിച്ചത്. എന്നാല്‍ പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. കൃത്യമായി നടപടി സ്വീകരിച്ചിരുന്നെങ്കില്‍ അച്ഛന്‍ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു.

ഭീഷണി സന്ദേശങ്ങള്‍ കാരണം പലപ്പോഴും കട അടച്ചിട്ടിരുന്നു. ഒരാള്‍ കടയില്‍ നേരിട്ടെത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കനയ്യലാലിന്റെ മക്കള്‍ പറഞ്ഞു. തങ്ങള്‍ വിദ്യാര്‍ത്ഥികളാണ്. കുടുംബത്തിന്റെ ഏക വരുമാനമായിരുന്നു അദ്ദേഹം. കുറ്റക്കാരായ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും യാഷും തരുണും ആവശ്യപ്പെട്ടു. നിലവില്‍ എന്‍ഐഎ പ്രതികള്‍ക്കെതിരെ യുഎപിഎ പ്രകാരം കേസെടുത്തിട്ടുണ്ട്. കൊലപാതകം, അതിക്രമിച്ചു കയറല്‍, മതസ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

Tags: Udaipur
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies