ഫുൽവാരി ഷെരീഫ് കേസിൽ തെളിയുന്നത് ഇന്ത്യയെ അസ്ഥിരപ്പെടുത്താനുളള മതഭീകരവാദികളുടെ ഗൂഡാലോചന; രാജ്യവിരുദ്ധ പ്രവർത്തനത്തിന് കോപ്പുകൂട്ടി പോപ്പുലർഫ്രണ്ട്‌
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഫുൽവാരി ഷെരീഫ് കേസിൽ തെളിയുന്നത് ഇന്ത്യയെ അസ്ഥിരപ്പെടുത്താനുളള മതഭീകരവാദികളുടെ ഗൂഡാലോചന; രാജ്യവിരുദ്ധ പ്രവർത്തനത്തിന് കോപ്പുകൂട്ടി പോപ്പുലർഫ്രണ്ട്‌

Janam Web Desk by Janam Web Desk
Jul 23, 2022, 02:12 pm IST
FacebookTwitterWhatsAppTelegram

ഡൽഹി : ഇന്ത്യയിലെ മത തീവ്രവാദ സംഘടനായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള ബീഹാറിലെ ഫുൽ വാരി ഷെരീഫ് കേസിൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തി എന്ന് ചൂണ്ടിക്കാട്ടി ദേശീയ അന്വേഷണ ഏജൻസി കുറ്റക്കാർക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം ബീഹാറിലെ പുർവി ചമ്പാരൻ എന്ന ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജാമിയ മരിയ നിസ്വ മദ്രസയിൽ നിന്നും അസ്ഗർ അലി എന്ന അധ്യാപകനെ അന്വേഷണ സംഘം അറസ്റ് ചെയ്തിരുന്നു . പോപ്പുലർ ഫണ്ടുമായി സഹകരിച്ച് രാജ്യത്താകമാനം ഭീകരപ്രവർത്തങ്ങൾ നടത്താനുള്ള തീരുമാനമായിരുന്നു ഇവർക്കുണ്ടായിരുന്നത് . ഇവിടെ നിന്നും ഇന്ത്യ വുരുദ്ധ പരാമർശങ്ങളടങ്ങിയ കുറിപ്പുകളും , ലഖുലേഖകളും പിടിച്ചെടുത്തിരുന്നു ഇത്തരം കാര്യങ്ങൾ ചെയ്തുകൊണ്ടിരിയ്‌ക്കുന്ന മൂന്നു പേരെ സംഭവ സ്ഥലത്ത് നിന്നും അറസ്റ് ചെയ്തിരുന്നു ഝാർഖഡ് പോലീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനായ മുഹമ്മദ് ജലാലുദ്ധീൻ , അത്തർ പർവേശ് , നൂറുദ്ധീൻ ജംഗി എന്നിവരാണ് അറസ്റ്റിലായവർ . അകെ 26 പേരാണ് ഫുൾ ഫാരിയ ഷെരീഫ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത് . ഇതുവരെ 5 പേർ അറസ്റിലായിട്ടുണ്ട് .ഈ സംഭവുമായി ബന്ധപ്പെട്ടവർക്കെതിരെ
എൻ ഐ എ യുഎപിഎ ചുമത്തിയിട്ടുണ്ട് .

തുർക്കിയുടെ സാഹായത്തിടെ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള പദ്ധതികൾ ഇവർ ആസൂത്രണം ചെയ്തിട്ടുണ്ടായിരുന്നു . പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം പൂർണ്ണമായും രാജ്യവിരുദ്ധമാണ് . ഇവർക്ക് വേണ്ട സാമ്പത്തിക സഹായങ്ങൾ കൂടുതലും ചെയ്തുകൊടുക്കുന്നത് ഇസ്ലാമിക രാജ്യമായ തുർക്കിയാണ് . 2047 ഓടെ ഇന്ത്യ ഇസ്‌ലാമിക രാജ്യമാക്കി മാറ്റുക എന്നാണ് പിടിച്ചെടുത്ത ലഖുലേഖകളിൽ പറയുന്നത് . ഇതിനു മുൻപും ഇത്തരം ലഖുലേഖകൾ പോപ്പുലർ ഫ്രണ്ട് ഓഫിസുകളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട് . ഫുൽവാരി ഷെരീഫ് പ്രദേശത്ത് ഭീകരവാദ പ്രവർത്തനം കൂടുതലാണെന്നു പോലീസ് മുൻപും പറഞ്ഞിരുന്നു .

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഭീകരവാദികൾ ഇതിനു മുൻപ് ഗൂഢാലോചന നടത്തിയിരുന്നു . രാജ്യത്തെ പ്രധാന സർക്കാർ വകുപ്പുകളിൽ കയറിപറ്റി തീവ്രവാദ സംഘടനകൾക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകുന്നവർ നിരവധിയാണ് . പോപ്പുലർ ഫ്രണ്ടിന് ആർ എസ്സ് എസ്സ് നേതാക്കളുടെ വിവരം ചോർത്തി നൽകിയതിന് കേരളത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പിരിച്ചുവിട്ടത് ഈ അടുത്ത കാലത്താണ് . കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ടിന്റെ ഫേസ്ബുക് പേജിൽ വന്ന പ്രസ്താവന വനിതാ എ എസ് ഐ ഷെയർ ചെയ്തതും വളരെ ഗുരുതരമായ സംഭവങ്ങളാണെന്നു കാണാതെ വയ്യ . പാലക്കാട് ശ്രീനിവാസൻ വധവുമായി ബന്ധപ്പെട്ട ഗൂഡാലോചന നടന്നത് പള്ളയിൽ വെച്ചായിരുന്നു എന്നത് പ്രത്യേകം ഓർമിക്കണം . തീവ്രവാദ ശക്തികൾ കേരളത്തിൽ ഭരണാനൂകൂല്യങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് . കേന്ദ്ര ഏജൻസികൾ പറയുന്നത് കേരള സർക്കാരിനെ പോലും നിയന്ത്രിക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് അവരുടെ ശക്തി വർധിച്ചു എന്നാണ് .

രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ രഹസ്യാന്വേഷണ ഏജൻസികളും , പോലീസും കാര്യമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട് . പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുകൾ കഴിഞ്ഞ ദിവസം ഏറെ ചർച്ച വിഷയമായിരുന്നു . അവരുടെ കേന്ദ്ര ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു . ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള പ്രവർത്തനം ഇന്നും ഇവർ നടത്തികൊണ്ടിരിക്കുന്നുണ്ടെന്നാണ് സമകാലിക സംഭവങ്ങളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത് . രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ രഹസ്യ ക്യാമ്പുകൾ സംഘടിപ്പിക്കുകയും മുസ്‍ലിം ചെറുപ്പക്കാരെ രാജ്യത്തിനെതിരെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു . വളരെ ഗുരുതരമായ സംഭവങ്ങളാണ് ഇവർ നടത്തിയിട്ടുള്ളതെന്ന് എൻഐഎ പറയുന്നു .

Tags: TerroristNIAPOPPULAR FROND
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

പറന്നുയർന്ന പിന്നാലെ പാരാഗ്ലൈഡർ തകർന്ന് വീണു; വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം; വീഡിയോ

ആറുവയസുകാരിയെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായ്‌ക്കൾ, നിലത്തുവീണ കുട്ടിയെ കാലിൽ കടിച്ച് വലിച്ചിഴച്ചു; ഞെട്ടിക്കുന്ന വീഡിയോ

‘പേനയും പേപ്പറും കയ്യിലുണ്ട്, പരസ്പരവിരുദ്ധമായാണ് സംസാരം; സീരിയൽ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞു’; നടിയെ ഷെൽട്ടർ ​ഹോമിലേക്ക് മാറ്റി 

Latest News

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം: വി.മുരളീധരൻ

ഇരട്ട ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്‌ക്ക് സാധ്യത, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോടതിയെ നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു: ആലങ്ങാട് സ്വദേശിക്ക് തടവു ശിക്ഷ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies