അമ്മ മരിച്ചതിന്റെ ദു:ഖം മാറ്റാൻ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് പൊട്ടിത്തെറിക്കാൻ തീരുമാനിച്ചു : ഏറ്റെടുത്തത് ഇറാഖിൽ ചാവേറാകാനുള്ള ദൗത്യം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമ്മ മരിച്ചതിന്റെ ദു:ഖം മാറ്റാൻ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് പൊട്ടിത്തെറിക്കാൻ തീരുമാനിച്ചു : ഏറ്റെടുത്തത് ഇറാഖിൽ ചാവേറാകാനുള്ള ദൗത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 10:01 pm IST
FacebookTwitterWhatsAppTelegram

അമ്മ മരിച്ചതിനെ തുടർന്നുണ്ടായ വിഷാദത്തിൽ നിന്ന് മറികടക്കാൻ കൗമാരക്കാരൻ എത്തിപ്പെട്ടത് ഇസ്ലാമിക് സ്റ്റേറ്റിൽ . മെൽബൺ സ്വദേശിയായ ജേക്ക് ബിലാർഡി എന്ന 18 കാരനാണ് തന്റെ മാതാവിന്റെ വിയോഗത്തെ നേരിടാൻ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തത് .

ബാഗ്ദാദിൽ നിന്ന് 110 കിലോമീറ്റർ പടിഞ്ഞാറ്, സെൻട്രൽ ഇറാഖിലെ റമാദിയിൽ ചാവേർ ബോംബ് ആക്രമണം നടത്തി ഓസ്‌ട്രേലിയയെ ഞെട്ടിച്ച ജേക്ക് ബിലാർഡിയെ കുറിച്ചുള്ള വിവരങ്ങൾ ഡെയിലി മെയിലാണ് പുറത്ത് വിട്ടത് .

മാതാവ് കാൻസർ ബാധിച്ച് മരിച്ചതിനു ഏഴ് വർഷത്തിന് ശേഷമാണ് ബിലാർഡി ഇസ്ലാമിലേയ്‌ക്ക് എത്തിപ്പെട്ടത് . ഒപ്പം ഓൺലൈനിൽ ഐഎസ് നേതാവുമായി വിവരങ്ങൾ പങ്ക് വയ്‌ക്കുകയും ചെയ്തു.

പിന്നീട് ബിലാർഡി ഹ്യൂം ഇസ്ലാമിക് യൂത്ത് സെന്റർ സന്ദർശിക്കാൻ തുടങ്ങി. ഐഎസ് സൂത്രധാരനായ മിർസാദ് കാൻഡിക്കുമായി ബന്ധപ്പെടുന്നതിന് മുമ്പ് ബിലാർഡി മണിക്കൂറുകളോളം കിടപ്പുമുറിയിൽ കമ്പ്യൂട്ടറിൽ ചിലവഴിക്കാറുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തി.

വിദേശ തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിനും അവരെ സിറിയയിൽ യുദ്ധത്തിന് അയക്കുന്നതിനും ഉത്തരവാദികളായ തീവ്രവാദ ഗ്രൂപ്പിലെ ഉയർന്ന റാങ്കിംഗ് അംഗമായിരുന്നു 40 കാരനായ കാൻഡിക്.

മെൽബൺ വിട്ട് വിദേശത്ത് യുദ്ധം ചെയ്യാൻ വഴി തേടിയ ബിലാർഡി ‘മെൽബൺ മുതൽ റമാദി വരെ: എന്റെ യാത്ര’ എന്ന ബ്ലോഗിൽ തന്റെ നിരാശ രേഖപ്പെടുത്തി.ഇതിനിടെ ബിലാർഡി മെൽബണിൽ ബോംബ് ആക്രമണവും നടത്തി . സിറിയയിലേക്ക് കടക്കാൻ ബിലാർഡിയെ സഹായിക്കാൻ കഴിയുമെന്ന് പറഞ്ഞ കാൻഡിക്, തയ്യാറെടുപ്പിനായി ചെയ്യേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് നൽകി.

ബിലാർദിയോട് അറബി പഠിക്കാനും മുൻനിര യുദ്ധങ്ങൾക്കായി പരിശീലനത്തിനായി കാർഡിയോ വ്യായാമങ്ങൾ ചെയ്യാനും ഒരു ടൂറിസ്റ്റായി നടിച്ച് ഇസ്താംബൂളിലേക്ക് പറക്കാനും പറഞ്ഞു.

മെൽബൺ എയർപോർട്ടിൽ ഫ്ലൈറ്റിനായി ചെക്ക്-ഇൻ ചെയ്യുമ്പോൾ ബിലാർഡി പരമ്പരാഗത അറബി സ്കാർഫ് ധരിച്ചതായി സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സഹോദരൻ ക്രിസ് മടക്കി വിളിച്ചെങ്കിലും വീട്ടിലേക്ക് തിരികെ ചെല്ലാൻ ബിലാർഡി തയ്യാറായില്ല.

താമസിയാതെ, വടക്കൻ ഇറാഖ് നഗരമായ ബൈജിയിൽ ഒരു ദൗത്യത്തിനായി മറ്റ് ഏഴ് ചാവേർ ബോംബർമാരോടൊപ്പം ചേരാൻ ബിലാർഡിക്ക് നിർദ്ദേശം ലഭിച്ചു.മധ്യ ഇറാഖിലെ റമാദിയിൽ ഇറാഖി സായുധ സേനയെ ലക്ഷ്യമിട്ട് നടത്തിയ ചാവേർ ദൗത്യത്തിൽ ബിലാർഡി പൊട്ടിത്തെറിച്ചു. എന്നാൽ ആക്രമണം പരാജയപ്പെട്ടു സൈനികർ ആരും കൊല്ലപ്പെട്ടില്ല, ഏതാനും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു എന്ന് മാത്രം.

ചാവേറാകാൻ പോകും മുൻപ് ബിലാർഡി പറഞ്ഞത് താൻ ഒരു പത്രപ്രവർത്തകനാകൻ ആഗ്രഹിച്ചിരുന്നുവെന്നാണ് . ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും അധിനിവേശങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളിൽ നിന്നാണ് അമേരിക്കയോടും ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള സഖ്യകക്ഷികളോടും തനിക്ക് പുച്ഛം തോന്നിയത്.മുജാഹിദുകളോടുള്ള ആദരവിന്റെ തുടക്കം കൂടിയായിരുന്നു അത്.- എന്നും ബിലാർഡി പറഞ്ഞു.

അള്ളാഹു ജന്നയുടെ ഏറ്റവും ഉയർന്ന പദവികളിൽ അദ്ദേഹത്തോടൊപ്പം ഇരിക്കാൻ എന്നെ അനുവദിക്കുകയും ചെയ്യട്ടെ…എന്ന് പറഞ്ഞായിരുന്നു ചാവേറാകാനുള്ള ദൗത്യം ബിലാർഡി ഏറ്റെടുത്തത്.

Tags: ISISterrarist
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies