കച്ചത്തീവ് ശ്രീലങ്കയ്ക്ക് സമ്മാനിക്കാനാണ് നെഹ്റു ആഗ്രഹിച്ചിരുന്നത്; ഈ സാഹചര്യം ആരാണ് വരുത്തിവെച്ചതെന്ന് ജനങ്ങൾ അറിയണം: എസ്. ജയശങ്കർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് സമ്മാനിക്കാനാണ് നെഹ്റു ആഗ്രഹിച്ചിരുന്നത്; ഈ സാഹചര്യം ആരാണ് വരുത്തിവെച്ചതെന്ന് ജനങ്ങൾ അറിയണം: എസ്. ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2024, 11:41 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്‌ക്ക് സമ്മാനിക്കാനാണ് ജവർലാൽ നെഹ്റു ആഗ്രഹിച്ചിരുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. കച്ചത്തീവ് വിഷയം കഴിഞ്ഞ അഞ്ച് വർഷമായി വിവിധ പാർട്ടികൾ പാർലമെൻ്റിൽ ആവർത്തിച്ച് ഉന്നയിക്കുന്നുണ്ട്. ഇത് പെട്ടെന്ന് ഉയർന്നുവന്ന ഒരു പ്രശ്നമല്ല. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് കച്ചത്തീവ് സജീവമാക്കുന്നതെന്ന പ്രതിപക്ഷ വിമർശനത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

കോൺഗ്രസും ഡിഎംകെയും “ഒരു ഉത്തരവാദിത്തവുമില്ലാത്ത മട്ടിലാണ്” വിഷയത്തെ സമീപിച്ചത്. ഈ സാഹചര്യം എങ്ങനെ ഉണ്ടായി എന്നറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ട്, ജയശങ്കർ വിമർശിച്ചു.

1974-ൽ മുൻ വിദേശകാര്യ മന്ത്രി സ്വരൺ സിംഗ് പാർലമെൻ്റിൽ നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാ​ഗങ്ങളും ജയശങ്കർ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഉദ്ധരിച്ചു. കരാർ നീതിയുക്തമായി നടപ്പാക്കുമെന്നും മത്സ്യബന്ധനത്തിനുള്ള അവകാശങ്ങൾ, തീർത്ഥാടനം എന്നിവ സംരക്ഷിക്കുമെന്നുമാണ് സ്വരൺസിം​ഗ് പാർലമെന്റിൽ പറഞ്ഞത്. എന്നിൽ രണ്ട് വർഷത്തിന് ശേഷം 1976 ൽ അടിയന്തരാവസ്ഥയുടെ മറവിൽ ഒപ്പിട്ട പുതിയ കരാറിലൂടെ കാര്യങ്ങലെല്ലാം ശ്രീലങ്കയ്‌ക്ക് അനുകൂലമാക്കി. ഇതൊടെ ഈ മേഖലകളിലെ ജീവനുള്ളതും അല്ലാത്തതുമായ വിഭവങ്ങളിൽ പരമാധികാരം ശ്രീലങ്കയ്‌ക്ക് മാത്രമായി, ജയശങ്കർ പറഞ്ഞു.

കഴിഞ്ഞ 20 വർഷത്തിനിടെ 6,184 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക തടവിലാക്കിയത് കരാറിന്റെ അനന്തരഫലമാണ്. ഇതേ കാലയളവിൽ 1,175 ഇന്ത്യൻ മത്സ്യബന്ധന കപ്പലുകൾ ശ്രീലങ്ക പിടിച്ചെടുത്തതായും അദ്ദേഹം വ്യക്തമാക്കി.

1961 മെയ് 10 ന് പാർലമെന്റിൽ കച്ചത്തീവ് ഉന്നയിച്ചപ്പോൾ വിഷയം അപ്രസക്തമാണെന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് നെഹ്റു ചെയ്തതെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ദ്വീപിന് മേലുള്ള അവകാശവാദം ഉപേക്ഷിക്കാൻ തനിക്ക് ഒരു മടിയുമില്ലെന്നാണ് അദ്ദേഹം പാർലമെന്റിൽ പറഞ്ഞത്. ഈ ചെറിയ ദ്വീപിന് ഞാൻ ഒരു പ്രാധാന്യവും നൽകുന്നില്ല, ഞങ്ങളുടെ അവകാശവാദങ്ങൾ ഉപേക്ഷിക്കാൻ എനിക്ക് ഒരു മടിയുമില്ല. ഇത് ഇനി പാർലമെന്റിൽ ഉന്നയിക്കുന്നത് എനിക്ക് ഇഷ്ടമല്ലെന്നാണ് , നെഹ്‌റു മിനുറ്റ്സിൽ എഴുതിയത്.

Tags: s jayashankarFRATUREDKachitheev
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies