ഭരണഘടനക്കെതിരായ ഏറ്റവും വലിയ ആക്രമണം; ഭാരതത്തിന്റെ ചരിത്രത്തിൽ പതിഞ്ഞ ഇരുണ്ട അദ്ധ്യായം; അടിയന്തരാവസ്ഥയെ വിമർശിച്ച് രാഷ്ട്രപതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭരണഘടനക്കെതിരായ ഏറ്റവും വലിയ ആക്രമണം; ഭാരതത്തിന്റെ ചരിത്രത്തിൽ പതിഞ്ഞ ഇരുണ്ട അദ്ധ്യായം; അടിയന്തരാവസ്ഥയെ വിമർശിച്ച് രാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2024, 03:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭരണഘടനയ്‌ക്കെതിരായ ഏറ്റവും വലിയ ആക്രമണവും രാജ്യത്തിന്റെ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായവുമായിരുന്നു 1975ലെ അടിയന്തരാവസ്ഥയെന്ന് ആവർത്തിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും ഭരണഘടനാ വിരുദ്ധ ശക്തികളുടെ മേൽ രാജ്യത്തെ ജനങ്ങൾക്ക് വിജയിക്കാൻ സാധിച്ചുവെന്നും രാഷ്‌ട്രപതി ദ്രൗപദി മുർമു പറഞ്ഞു. 18-ാം ലോക്‌സഭയുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷട്രപതി.

” ഇന്ദിരാ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 50 വർഷം പിന്നിട്ടിരിക്കുന്നു. 1975 ജൂൺ 25നാണ് ആ കറുത്ത അദ്ധ്യായം ഇന്ത്യൻ ചരിത്രത്തിൽ പതിഞ്ഞത്. ഭരണഘടനയ്‌ക്കെതിരായുള്ള ആക്രമണമായിരുന്നു അത്. ഇതിനെതിരെ രാജ്യത്ത് വൻ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. സർക്കാരിനെ എതിർക്കുന്നവരെ അടിച്ചമർത്താൻ ശ്രമിച്ചു. എന്നാൽ ഭരണഘടന വിരുദ്ധ ശക്തികളുടെ മേൽ രാജ്യത്തിന് വിജയം കണ്ടെത്താൻ സാധിച്ചു.”- ദ്രൗപദി മുർമു പറഞ്ഞു.

ജനങ്ങളുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ദിനങ്ങളായിരുന്നു അടിയന്താരവസ്ഥക്കാലത്ത് നാം കണ്ടത്. ജനവികാരം മനസിലാക്കുന്നിടത്ത് നിന്നാണ് ജനങ്ങളെ സേവിക്കാൻ കഴിയുന്ന മികച്ച ഗവൺമെന്റ് രൂപിക്കാൻ സാധിക്കുകയുള്ളൂവെന്നും ദ്രൗപദി മുർമു വ്യക്തമാക്കി.

മോദി സർക്കാർ ഭരണഘടനയെ ആക്രമിക്കുമെന്ന കോൺഗ്രസിന്റെ കപടപ്രചാരണങ്ങൾക്കുളള മറുപടി കൂടിയായിരുന്നു ഇന്ദിര സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ അടിയന്തരാവസ്ഥയെ കുറിച്ചുള്ള രാഷ്‌ട്രപതിയുടെ പരാമർശങ്ങൾ. 18-ാം ലോക്‌സഭയുടെ സംയുക്ത സമ്മേളനത്തിൽ രാഷ്‌ട്രപതിക്ക് പുറമെ സ്പീക്കർ ഓം ബിർളയും ഉപരാഷ്‌ട്രപതി ജഗ്ധീപ് ധൻകറും അടിയന്തരാവസ്ഥയെ വിമർശിച്ചിരുന്നു.

Tags: Droupati murmu18th LokSabha
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies