2018നെ തഴഞ്ഞോ? സർക്കാരെ പ്രീതിപ്പെടുത്താതെ പോയ ചിത്രത്തെ മനഃപൂർവം തള്ളിയോ? ജനപ്രിയ ചിത്രത്തിന്റെ യഥാർത്ഥ അവകാശിയാര്? ചർച്ചകൾ സജീവം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

2018നെ തഴഞ്ഞോ? സർക്കാരെ പ്രീതിപ്പെടുത്താതെ പോയ ചിത്രത്തെ മനഃപൂർവം തള്ളിയോ? ജനപ്രിയ ചിത്രത്തിന്റെ യഥാർത്ഥ അവകാശിയാര്? ചർച്ചകൾ സജീവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 04:28 pm IST
Facebook
Twitter
WhatsAppTelegram

സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുകയാണ്. ജനപ്രിയ ചിത്രം യഥാർത്ഥത്തിൽ 2018 ആയിരുന്നില്ലേയെന്ന ചർച്ചകളാണ് പ്രധാനമായും ഉയരുന്നത്. സിനിമയെ മനഃപൂർവം തഴഞ്ഞതാണെന്നുള്ള
ആരോപണങ്ങളും ശക്തമാണ്.

2018 സിനിമയിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടലുകളെക്കുറിച്ച് വേണ്ടത്ര പ്രതിപാദിച്ചില്ലെന്ന് ചിത്രത്തിനെതിരെ വിമർശനം ഉണ്ടായിരുന്നതിനാൽ ഇതേ കാരണത്താൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നിന്ന് തഴഞ്ഞുവെന്നാണ് പുതിയ ചർച്ച. ഓസ്കാർ എൻട്രി അടക്കം കിട്ടിയ ചിത്രമായിരുന്ന 2018നെ ജൂറി മനഃപൂർവ്വം തഴഞ്ഞുവെന്നാണ് പ്രധാന വിമർശനം. സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി 2018 സിനിമയുടെ നിർമാതാവ് വേണു കുന്നപ്പള്ളിയും രം​ഗത്ത് വന്നിരുന്നു.

“എന്തിലുമേതിലും വർഗീയതയും രാഷ്‌ട്രീയവും മാത്രം കാണുന്ന തമ്പ്രാക്കളുടെ പകയിൽ , മോഹങ്ങൾ മോഹഭംഗങ്ങളായും, സ്വപ്നങ്ങൾ ദിവാസ്വപ്നങ്ങളായും പ്രതീക്ഷകൾ നഷ്ടബോധങ്ങളായും എരിഞ്ഞടങ്ങുമ്പോൾ , നിരാശയുടെ തേരിലേറി വിധിയെ പഴിക്കാതെ, പകയേതുമില്ലാത്ത ആരോവരുന്നൊരു സുന്ദര പുലരിക്കായി കാത്തിരിക്കാമെന്നല്ലാതെ എന്തു പറയാൻ…… (അല്ല പിന്നെ)“ – ഇതായിരുന്നു വേണു കുന്നപ്പള്ളിയുടെ പ്രതികരണം. പോസ്റ്റിന് കമന്റുമായി 2018ന്റെ സംവിധായകൻ ജൂഡ് ആന്റണി ജോസഫും എത്തിയിരുന്നു. ഇടത്തോട്ട് ചെരിഞ്ഞു കണ്ണടച്ച് ഇരുട്ടാക്കിയ ചിലരെ എനിക്കറിയാം എന്നായിരുന്നു ജൂഡ് പറഞ്ഞത്.

2023ലെ ചിത്രങ്ങളെയായിരുന്നു 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് പരി​ഗണിച്ചത്. ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം ആടുജീവിതത്തിനായിരുന്നു. എന്നാൽ 2024ൽ തീയേറ്റർ റിലീസ് ചെയ്ത് ജനങ്ങളിലേക്ക് എത്തിയ ആടുജീവിതത്തിന് 2023ലെ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം കൊടുത്തതിലെ ശരികേടാണ് പലരും ചോദ്യം ചെയ്തത്. മികച്ച ചിത്രത്തിനുള്ള പുരസ്കാരം കാതലിനായിരുന്നു. എന്നാൽ മികച്ച ചിത്രമെന്ന പുരസ്കാരമായിരുന്നു ആടുജീവിതത്തിന് വേണ്ടിയിരുന്നത് എന്നും ജനപ്രിയ ചിത്രമെന്നത് ഏറ്റവും ജനപ്രീതി ലഭിച്ച ചിത്രമായ, 2023ൽ ജനങ്ങളെ തീയേറ്ററുകളിലേക്ക് ഒഴുകിയെത്താൻ പ്രേരിപ്പിച്ച, 2018ന് നൽകണമായിരുന്നുവെന്നാണ് പൊതുവെയുള്ള ചർച്ചകൾ.

Tags: 2018Kerala State Film AwardsaadujeevithamFilm Awards
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies