കൂമ്പാരമായി ആയിരക്കണക്കിന് അസ്ഥികൂടങ്ങൾ! ഖനനത്തിൽ കണ്ടെത്തിയ പുരാതനഗുഹ മനുഷ്യരുടെ ശവപ്പറമ്പോ? നിഗൂഢതയുടെ ചുരുളഴിക്കാൻ ഗവേഷകർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൂമ്പാരമായി ആയിരക്കണക്കിന് അസ്ഥികൂടങ്ങൾ! ഖനനത്തിൽ കണ്ടെത്തിയ പുരാതനഗുഹ മനുഷ്യരുടെ ശവപ്പറമ്പോ? നിഗൂഢതയുടെ ചുരുളഴിക്കാൻ ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2024, 02:32 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പുതുതായി കണ്ടെത്തിയ ഗുഹയിൽ നിന്ന് ആയിരക്കണക്കിന്ന് മനുഷ്യ അസ്ഥികൂടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. അതിർത്തിയിലെ പിത്തോർഗഡിലുള്ള ധാർച്ചുലയിലാണ് ഗുഹ കണ്ടെത്തിയത്. ആദികൈലാസത്തിലേക്കുള്ള റൂട്ടിലെ ഗർബിയാങ് ഗ്രാമത്തിനും കാളി നദിക്കും സമീത്തുള്ള ഈ ഗുഹയിൽ ചരിത്രത്തിലെ അമ്പരിപ്പിക്കുന്ന നിഗൂഢതകൾ ഒളിഞ്ഞുകിടപ്പുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം.

എട്ടാം നൂറ്റാണ്ടിന് മുമ്പുള്ള പുരാതന അവശിഷ്ടങ്ങൾ അന്വേഷിക്കാൻ ലക്ഷ്യമിട്ടുള്ള  ഖനനത്തിലാണ് ഗുഹ കണ്ടെത്തിയത്. അസ്ഥികൂടമുൾപ്പെടയുള്ള പുരാതന അവശിഷ്ടങ്ങൾ സമീപ പ്രദേശങ്ങളിൽ നിന്ന് മുൻപും ലഭ്യമായിട്ടുണ്ട്. ഒൻപതാം നൂറ്റാണ്ടിൽ ആദിശങ്കരാചാര്യർക്ക് മുൻപ് ഇവിടെ പ്രചാരം ലഭിച്ചിരുന്ന പുരാതന ടിബറ്റൻ ആത്മീയ പാരമ്പര്യമായ ബോൺ മതവുമായി ഗുഹയ്‌ക്ക് ബന്ധമുണ്ടാകാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. കൂടുതൽ കണ്ടെത്തലുകൾക്കും സ്ഥിരീകരണത്തിനുമായി കാർബൺ ഡേറ്റിങ്ങും DNA പരിശോധനയുൾപ്പെടെയുള്ള ശാസ്ത്രീയ വിശകലനങ്ങൾ ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ബോൺ മതത്തിലെ ശവസംസ്കാര രീതികളുമായി ഗുഹയ്‌ക്ക് ബന്ധമുണ്ടെന്നാണ് പ്രാഥമിക നിഗമനം. 1901-ൽ സ്വിസ് പര്യവേക്ഷകരായ അർനോൾഡ് ഹെയിമും ഓഗസ്റ്റ് ഗാൻസറും ഈ പ്രദേശം ചുറ്റി സഞ്ചരിച്ചശേഷം തങ്ങളുടെ കണ്ടെത്തലുകൾ വെസ്റ്റേൺ ടിബറ്റ് ആൻഡ് ദി ബ്രൈറ്റേഷ ബോർഡർലാൻഡ് എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നു. ഇതിൽ ചാങ്‌രു വില്ലേജിന് സമീപമുള്ള ഒരു ഗുഹയിൽ മനുഷ്യ അസ്ഥികൂടങ്ങളുണ്ടെന്ന് അവർ വിവരിക്കുന്നുണ്ട്. ഇന്ത്യൻ ഗ്രാമമായ ബുധിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന മറ്റൊരു ഗുഹയിലും മനുഷ്യ അസ്ഥികൾ ഉൾപ്പെടെയുളള അവശിഷ്ടങ്ങൾ ഉണ്ടെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇവിടെ പരിശോധനകളൊന്നും ഇതുവരെ നടത്തിയിട്ടില്ല.

Tags: CaveSkeltonsindo-nepal borderexcavation
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies