വിരക്തമഠവും വഖ്ഫ് ലിസ്റ്റിൽ: ഖബർസ്ഥാൻ എന്ന് വാദം: പതിമൂന്നാം നൂറ്റാണ്ടിലെ ആശ്രമം എങ്ങനെയാണ് വഖ്ഫ് സ്വത്തായതെന്ന് ഭക്തർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിരക്തമഠവും വഖ്ഫ് ലിസ്റ്റിൽ: ഖബർസ്ഥാൻ എന്ന് വാദം: പതിമൂന്നാം നൂറ്റാണ്ടിലെ ആശ്രമം എങ്ങനെയാണ് വഖ്ഫ് സ്വത്തായതെന്ന് ഭക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2024, 02:58 pm IST
FacebookTwitterWhatsAppTelegram

വിജയപുര: വിജയപുര കർഷക കേസിന് പിന്നാലെ സിന്ദഗിയിലെ വിരക്ത മഠത്തിന്റെ മേലും വഖ്ഫ് പൂട്ട്. വിരക്ത മഠത്തിന്റെ 1.28 ഏക്കർ ഭൂമി വഖഫ് ബോർഡിൻ്റേതാണെന്ന് രേഖകൾ. ഇത് പ്രകാരം വിരക്ത മഠത്തിന്റെ സർവേ നമ്പർ 1020-ൽ 1.28 ഏക്കർ ഭൂമി ശ്മശാന ഭൂമിയായി (ഖബറസ്ഥാൻ) കാണിച്ചിരിക്കുകയാണ്.

പതിമൂന്നാം നൂറ്റാണ്ടിൽ സ്ഥാപിതമായ വിരക്ത മഠത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി എങ്ങനെ വഖ്ഫ് ബോർഡിന്റെ ഭാഗമാകുമെന്നാണ് ഭക്തരുടെ ചോദ്യം. സിന്ദഗി താലൂക്കിലെ മറ്റ് ഹിന്ദു സ്ഥാപനങ്ങളുടെ അവസ്ഥയെക്കുറിച്ചും അവർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

മുൻപ് സിദ്ധലിംഗ സ്വാമി മഠാധിപതിയായിരുന്നപ്പോൾ രേഖകൾ അങ്ങനെയൊരു പരാമർശം ഉണ്ടായിരുന്നില്ല. പിന്നീട് ആരുമറിയാതെ ഭൂമി വഖ്ഫ്ബോർഡിൻ്റേതാണെന്ന് രേഖകൾ മാറ്റി.

ഇക്കാര്യത്തിൽ സംസ്ഥാന ബിജെപി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര അവലോകന സമിതി രൂപീകരിച്ചു.
ബിജെപി എംപി ഗോവിന്ദ് കർജോളിന്റെ നേതൃത്വത്തിലുളള ബിജെപി വസ്തുതാന്വേഷണ സംഘം മഠം സന്ദർശിക്കുകയും ഭൂമിയുടെ രേഖകൾ മാറ്റിയതിനെ അപലപിക്കുകയും ചെയ്തു. സമുദായങ്ങളെയും ജാതികളെയും ഭിന്നിപ്പിക്കാനാണ് സർക്കാർ നീക്കമെന്നും കാർജോൾ പറഞ്ഞു.

ഈ ഭൂമി 1974 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം വഖഫ് ബോർഡിന്റേതായി ചേർത്തിട്ടുണ്ട്. ഇതിനെതിരെ മഠത്തിന്റെ പേരിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്, നിയമപ്രകാരം എങ്ങനെ മുന്നോട്ട് പോകണമെന്ന് ചർച്ച ചെയ്യുമെന്ന് താലൂക്ക് മജിസ്‌ട്രേറ്റ് പ്രദീപകുമാർ ഹിരേമത്ത് പറഞ്ഞു.

Tags: Karnataka Waqf
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies