അടിച്ചുകൊന്നത് സ്വബോധത്തിൽ; ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ്; ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിൽ കയറി കൊലപ്പെടുത്തിയ പ്രതി റിമാൻഡിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അടിച്ചുകൊന്നത് സ്വബോധത്തിൽ; ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ്; ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിൽ കയറി കൊലപ്പെടുത്തിയ പ്രതി റിമാൻഡിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2025, 10:52 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: ചേന്ദമംഗലം കൂട്ടക്കൊലയിൽ പ്രതി റിതു റിമാൻഡിൽ. 14 ദിവസത്തേക്കാണ് പറവൂർ മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തത്‌. റിതുവിനെ കസ്റ്റഡിയിൽ ലഭിക്കാനായി പൊലീസ് അടുത്ത ദിവസം തന്നെ അപേക്ഷ നൽകും. അതിനിടെ കോടതിയിൽ നിന്നും പുറത്തിറക്കവെ റിതുവിനു നേരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് കയ്യേറ്റവുമുണ്ടായി.

വടക്കൻ പറവൂരിന് അടുത്ത് ചേന്ദമം​ഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരയാണ് റിതു എന്ന അയൽവാസി അതിക്രൂരമായി അടിച്ചുകൊന്നത്. മോട്ടോർ സൈക്കിൾ സ്റ്റമ്പ് ഉപയോഗിച്ചായിരുന്നു ആക്രമണം. അച്ഛനെയും അമ്മയേയും മകളെയുമാണ് റിതു കൊലപ്പെടുത്തിയത്. മരുമകൻ ​ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലാണ്. അയൽവാസികൾ തമ്മിലുള്ള തർക്കമായിരുന്നു കൊലയ്‌ക്ക് കാരണം.

ആദ്യം വിനീഷയെയും പിന്നാലെ വേണുവിനെയും ശേഷം ഉഷയെയും ആക്രമിക്കുകയായിരുന്നു. ഒടുവിലാണ് വിനീഷയുടെ ഭർത്താവ് ജിതിന്റെ തലയ്‌ക്കടിച്ചത്. നാല് സെന്റിമീറ്ററോളം ആഴമുള്ള മുറിവുകൾ ജിതിനുണ്ട്. വേണുവിന്റെ തലയ്‌ക്ക് പിന്നിലും ഗുരുതരമായി മുറിവേറ്റിരുന്നു. കൊലപാതക സമയത്ത് പ്രതി ലഹരി ഉപയോ​ഗിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കൊല്ലപ്പെട്ട മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുവീട്ടിൽ പൊതുദർശനത്തിന് വച്ചിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കമുള്ളവരെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. അച്ഛനും അമ്മയും മകളും വെള്ളപുതിച്ച് കിടക്കുന്ന കാഴ്ച നാട്ടുകാരെ മുഴുവൻ സങ്കടത്തിലാഴ്‌ത്തി. വാവിട്ട് കരയുന്ന വിനീഷയുടെ മക്കളെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ പ്രയാസപ്പെട്ടു. ഇവരുടെ അച്ഛൻ ജിതിന്റെ ആരോ​ഗ്യനില ഇപ്പോഴും ​ഗുരുതരമാണ്. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.

Tags: remandChendamangalamChendamangalam Murder
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies