മറ്റൊരാൾക്കൊപ്പം ഒളിച്ചോടി സുഖജീവിതം; ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഭർത്താവ് ജയിലിൽ കിടന്നത് ഒന്നര വർഷം; മൂന്ന് വർഷത്തിന് ശേഷം സത്യം തെളിഞ്ഞു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മറ്റൊരാൾക്കൊപ്പം ഒളിച്ചോടി സുഖജീവിതം; ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഭർത്താവ് ജയിലിൽ കിടന്നത് ഒന്നര വർഷം; മൂന്ന് വർഷത്തിന് ശേഷം സത്യം തെളിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2025, 01:39 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: പൊലീസിന്റെ വീഴ്ചയിൽ നിരപരാധിയായ യുവാവ് ജയിൽ കിടന്നത് ഒന്നര വർഷം. ഭർത്താവ് കൊല്ലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞ യുവതിയെ മറ്റൊരാൾക്കൊപ്പം കണ്ടെത്തി.

കർണ്ണാടകയിലെ കുശാൽ ​ന​ഗറിലാണ് സംഭവം. 2020 ഡിസംബറിലാണ് ഭാര്യ മല്ലിയെ കാണാനില്ലെന്ന കാണിച്ച് സുരേഷ് (38) പൊലീസിനെ സമീപിച്ചത്. തുടർന്ന് പൊലീസ് ബെട്ടദാരപുരയിൽ നിന്നും കണ്ടെത്തിയ സ്ത്രീയുടെ അസ്ഥികൂടം മല്ലിയുടെതാണെന്നും സുരേഷ് കൊലപ്പെടുത്തിയതാണെന്നും ആരോപിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പിന്നാലെ സുരേഷിനെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഏപ്രിൽ 1 ന്, സുരേഷിന്റെ  സുഹൃത്ത് മടിക്കേരിയിലെ ഹോട്ടലിൽ  വച്ച് മറ്റൊരാളേടൊപ്പം മല്ലിയെ കണ്ടെത്തുകയായിരുന്നു.പിന്നാലെ പൊലീസന്റെ സഹായത്തോടെ യുവതിയെ ജില്ലാ കോടതിയിൽ ഹാജരാക്കി.  പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ ഗൗരവമായി കണ്ട കോടതി ഏപ്രിൽ 17 ന് മുമ്പ് പൂർണ്ണമായ റിപ്പോർട്ട് സമർപ്പിക്കാൻ എസ്പിയോട് ഉത്തരവിട്ടു.

2021 ലാണ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പാണ്ഡു പൂജാരി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഡിഎൻഎ പരിശോധനയ്‌ക്കായി പൊലീസ് അസ്ഥികൂടത്തൊപ്പം മല്ലികയുടെ അമ്മയുടെ രക്തസാമ്പിളുകളും അയച്ചിരുന്നു. ഡിഎൻഎ റിപ്പോർട്ട് വരുന്നതിനു മുമ്പുതന്നെ പൊലീസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു. പിന്നീട് ഡിഎൻഎ റിപ്പോർട്ടിലെ പൊരുത്തക്കേട് കാണിച്ച് അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.

മല്ലിയുടെ അമ്മയും പ്രദേശവാസികളും കോടതിയിൽ സുരേഷിന് അനുകൂലമായാണ് മൊഴി നൽകിയത്. അവൾ ജീവിച്ചിരിപ്പുണ്ടെന്നും മറ്റൊരാളുടെ കൂടെ ഒളിച്ചോടിയെന്നും എല്ലാവരും കോടതിയിൽ പറഞ്ഞിരുന്നു. എന്നിട്ടും  അസ്ഥികൂടം മല്ലിയെയുടേതാണെന്ന് വാദത്തിൽ  പൊലീസ് ഉറച്ചു നിൽക്കുകയായിരുന്നു. മടിക്കേരിയിൽ നിന്ന് 25-30 കിലോമീറ്റർ മാത്രം അകലെയുള്ള ഷെട്ടിഹള്ളി എന്ന ഗ്രാമത്തിലാണ് മല്ലി താമസിച്ചിരുന്നത്. അവളെ കണ്ടെത്താൻ പൊലീസ് ഒരു ശ്രമവും നടത്തിയില്ല, അഭിഭാഷകൻ വ്യക്തമാക്കി.

 

 

Tags: Karnatakafound alive
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies