ജർമ്മനിയെ നടുക്കിയ ക്രിസ്മസ് മാർക്കറ്റ്  ഭീകരാക്രമണം; സൗദി വംശജനായ ഡോക്ടർക്ക് ജീവപര്യന്തം തടവ്
Friday, June 26 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജർമ്മനിയെ നടുക്കിയ ക്രിസ്മസ് മാർക്കറ്റ്  ഭീകരാക്രമണം; സൗദി വംശജനായ ഡോക്ടർക്ക് ജീവപര്യന്തം തടവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2026, 04:42 pm IST
FacebookTwitterWhatsAppTelegram

ബർലിൻ: ജർമ്മനിയെ നടുക്കിയ മാഗ്ഡെബർഗ് ക്രിസ്മസ് മാർക്കറ്റ്  ഭീകരാക്രമണക്കേസിൽ സൗദി വംശജനായ ഡോക്ടർക്ക് ജീവപര്യന്തം തടവ് വിധിച്ച് ജർമ്മൻ കോടതി. 2024 ഡിസംബർ 20-ന് ക്രിസ്മസ് മാർക്കറ്റിലെ ജനക്കൂട്ടത്തിലേക്ക് മനഃപൂർവം കാർ പാഞ്ഞുകയറ്റി ആറു പേരെ കൊലപ്പെടുത്തുകയും 300-ലേറെ പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് പ്രതിയായ താലിബ് അൽ-അബ്ദുൽമോഹ്‌സന് ശിക്ഷ വിധിച്ചത്.

മാഗ്ഡെബർഗ് സംസ്ഥാന കോടതിയാണ് പ്രതിക്കെതിരെ കൊലപാതകവും കൊലപാതകശ്രമവും ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കണ്ടെത്തിയത്. പ്രതിയുടെ കുറ്റത്തിന്റെ ഗൗരവം അസാധാരണമാണെന്ന് കോടതി നിരീക്ഷിച്ചതിനാൽ, ജർമ്മനിയിൽ സാധാരണയായി 15 വർഷത്തിന് ശേഷം ലഭിക്കാവുന്ന പരോൾ ഇളവും ഈ കേസിൽ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.

2024 ഡിസംബർ 20-ന് വൈകിട്ടായിരുന്നു ജർമ്മനിയിലെ മാഗ്ഡെബർഗ് നഗരത്തിലെ ക്രിസ്മസ് മാർക്കറ്റിൽ രക്തച്ചൊരിച്ചിൽ നടന്നത്. വാടകയ്‌ക്കെടുത്ത ബിഎംഡബ്ല്യു  കാർ അതിവേഗത്തിൽ ജനക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ഒരു ഒൻപത് വയസ്സുകാരൻ ഉൾപ്പെടെ ആറു പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ജർമ്മനിയിലെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ  ഭീകരാക്രമണങ്ങളിലൊന്നായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.

സൗദി അറേബ്യയിൽ ജനിച്ച 51-കാരനായ പ്രതി 2006-ലാണ് ജർമ്മനിയിലെത്തിയത്. മനോരോഗവിദഗ്ധനായി ജോലി ചെയ്തിരുന്ന ഇയാൾ ഒറ്റയ്‌ക്കാണ് ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും മദ്യത്തിന്റെയോ ലഹരിവസ്തുക്കളുടെയോ സ്വാധീനത്തിലായിരുന്നില്ലെന്നും കണ്ടെത്തി. ആക്രമണത്തിന് പിന്നിൽ വ്യക്തിപരമായ നിയമതർക്കങ്ങളിലുള്ള അതൃപ്തിയും പ്രതികാര മനോഭാവവുമാണ് പ്രധാന കാരണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

വിചാരണയ്‌ക്കിടെ പ്രതി ചില കുറ്റങ്ങൾ നിഷേധിച്ചെങ്കിലും കാർ ഓടിച്ച കാര്യം സമ്മതിച്ചിരുന്നു. കേസിൽ നിരവധി ഇരകളുടെയും കുടുംബാംഗങ്ങളുടെയും മൊഴികൾ കോടതി രേഖപ്പെടുത്തി. നൂറുകണക്കിന് സാക്ഷികളെയും വിസ്തരിച്ച ശേഷമാണ് അന്തിമ വിധി പ്രസ്താവിച്ചത്.

മാഗ്ഡെബർഗ് ആക്രമണത്തിന് പിന്നാലെ ജർമ്മനിയിൽ പൊതുസുരക്ഷ, കുടിയേറ്റ നയം, പൊതുപരിപാടികളുടെ സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച് വലിയ രാഷ്‌ട്രീയ ചർച്ചകൾക്കും വഴിവെച്ചിരുന്നു. രാജ്യത്തെ ക്രിസ്മസ് മാർക്കറ്റുകളിലെ സുരക്ഷാ സംവിധാനങ്ങളും പിന്നീട് ശക്തിപ്പെടുത്തിയിരുന്നു

Tags: german attackChristmas Market Attack
ShareTweetSendShare

More News from this section

വെനിസ്വേല ഭൂകമ്പം: അനുശോചനവുമായി മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

വെനിസ്വേലയിലെ ഇരട്ട ഭൂകമ്പം: 235 മരണം സ്ഥിരീകരിച്ചു; ആയിരങ്ങളെ കാണാതായി ; വൻ നാശനഷ്ടം, രക്ഷാപ്രവർത്തനം ഊർജിതം

‘ഡെൻമാർക്ക് മറ്റൊരു ഇസ്ലാമാബാദാകരുത്’; രാജ്യത്ത് ബാങ്കുവിളി നിരോധിക്കാൻ സർക്കാർ, ഇസ്ലാമീകരണത്തിനെതിരെ നിർണായക നീക്കം

വെനിസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പത്തിൽ 164 മരണം, 971 പേർക്ക് പരിക്ക്

വെനസ്വേലയെ വിറപ്പിച്ച് ഇരട്ട ഭൂചലനം; കരാക്കസിൽ കെട്ടിടങ്ങൾ നിലംപൊത്തി; കനത്ത നാശനഷ്ടങ്ങൾ, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

സൗദിയിൽ ഭിക്ഷാടനം നടത്തിയ 5,500 പാകിസ്ഥാനികൾ പിടിയിൽ; ഒടുവിൽ സത്യം സമ്മതിച്ച് വിദേശകാര്യ മന്ത്രി, വീണ്ടും നാണക്കേട്

Latest News

കേതൻ വിഗ് ഉപയോഗിച്ചിരുന്ന വിവരം സിയ ഗോയലിനും കുടുംബത്തിനും നേരത്തേ അറിയാം; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളി പിതാവ്

ട്രെയിനില്‍ ഈ സാധനങ്ങള്‍ കൊണ്ടുപോയാല്‍ പിഴ ഉറപ്പ്! പുതിയ റെയില്‍വേ മാര്‍ഗനിര്‍ദേശത്തില്‍ കായികതാരങ്ങള്‍ക്ക് വന്‍ ഇളവ്

കെപിസിസി പുനഃസംഘടനയ്‌ക്ക് മുന്നോടിയായി കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തമാകുന്നു. ബെന്നി ബെഹനാനും ജോസഫ് വാഴക്കനും വേണ്ടി ചരടുവലി ശക്തം

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

കൊല്ലത്ത് ഭാര്യാമാതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; ഒളിവിലായിരുന്ന മരുമകൻ അറസ്റ്റിൽ

ജർമ്മനിയെ നടുക്കിയ ക്രിസ്മസ് മാർക്കറ്റ്  ഭീകരാക്രമണം; സൗദി വംശജനായ ഡോക്ടർക്ക് ജീവപര്യന്തം തടവ്

‘ബെഞ്ചില്‍ പോലും ഉറപ്പില്ലായിരുന്നു… ഇന്ന് മെസിക്കും റൊണാള്‍ഡോയ്‌ക്കുമൊപ്പം ചരിത്രത്തില്‍ നാഗതോമോ!’

‘കേരളത്തിലെ കുട്ടികള്‍ക്ക് വേണ്ടത് വിദ്യാഭ്യാസം, മദ്യമല്ല”; കുറഞ്ഞ വീര്യമുള്ള മദ്യനയത്തിനെതിരെ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies