ഷാങ്ഹായിൽ സ്ഥിതി രൂക്ഷം; പട്ടിണിയിലായി ജനങ്ങൾ, ലോക്ക്ഡൗണിനെതിരെ വ്യാപക പ്രതിഷേധം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഷാങ്ഹായിൽ സ്ഥിതി രൂക്ഷം; പട്ടിണിയിലായി ജനങ്ങൾ, ലോക്ക്ഡൗണിനെതിരെ വ്യാപക പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2022, 09:04 am IST
FacebookTwitterWhatsAppTelegram

ചൈനയിലെ ഏറ്റവും വലിയ നഗരവും സാമ്പത്തിക കേന്ദ്രവുമായ ഷാങ്ഹായിൽ ലോക്ഡൗൺ മൂലം ജനങ്ങൾ ദുരിതത്തിൽ. നഗരവാസികൾ ചൈനയുടെ ‘സീറോ കോവിഡ്’ നയത്തിന് അനുസൃതമായി ഏപ്രിൽ 1 മുതൽ കർശനമായ ലോക്ക്ഡൗണിന് വിധേയരായിരിക്കുകയാണ്. കർശനമായ ലോക്ഡൗൺ നടപടികളെയാണ് ജനങ്ങൾ ചോദ്യം ചെയ്യുന്നത്. ഇതിന് ഒരു അവസാനമില്ലേ എന്നാണ് ജനങ്ങളുടെ ചോദ്യം.

26 ദശലക്ഷം നിവാസികൾ അവരുടെ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് നിരോധിച്ചിരിക്കുന്നതിനാൽ പ്രതിഷേധത്തിലാണ്. ഭക്ഷണം കിട്ടാതെ പട്ടിണി കിടന്ന് മരിക്കുന്ന സ്ഥിതായിലാണ് ജനങ്ങളെന്ന് നഗരവാസികൾ പറയുന്നു. നിരവധി ലോജിസ്റ്റിക്കൽ വെല്ലുവിളികൾ നേരിടുന്ന സർക്കാർ റേഷൻ വിതരണ സംവിധാനത്തെ ആശ്രയിക്കേണ്ടിവരുന്നത് ദുരിതം ഇരട്ടിക്കുന്നതായും അവർ പറഞ്ഞു.

2019ൽ വുഹാനിൽ ഉണ്ടായതിനേക്കാൾ മോശം സ്ഥിതിയാണ് ഷാങ്ഹായിൽ ഇപ്പോഴുളളതെന്ന് റിപ്പോർട്ടുണ്ട്. തുടക്കത്തിൽ അധികൃതർ ഘട്ടം ഘട്ടമായുള്ള നിയന്ത്രണങ്ങൾ ആസൂത്രണം ചെയ്തുവെങ്കിലും കൊറോണ കേസുകൾ ഗണ്യമായി കൂടിയതിനാൽ ലോക്ഡൗൺ കർശനമാക്കി. മുഴുവൻ സാമ്പത്തിക പ്രവർത്തനങ്ങളും ഒരേസമയം നിർത്തിവെയ്‌ക്കാനും വൻതോതിലുള്ള കൊറോണ ടെസ്റ്റിംഗ് സൈറ്റുകൾ ആരംഭിക്കാനും അവരെ പ്രേരിപ്പിച്ചു.

നഗരത്തിൽ 21,000ലിധികം പോസിറ്റീവ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യക്ഷാമം, പട്ടിണി, തുടങ്ങി നിരവധി ദുരിതങ്ങളാണ് പ്രദേശവാസികൾ അനുഭവിക്കുന്നത്. ക്വാറന്റീനിൽ കഴിയുന്ന ആളുകൾ അവരുടെ പാത്രങ്ങൾ അടിച്ചും മറ്റും പ്രതിഷേധം ഉണ്ടാകുകയാണെന്ന് റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. ലോക്ക്ഡൗൺ സമയത്ത് ബാൽക്കണി തുറന്നപ്പോൾ, ഒരു ഡ്രോൺ പ്രത്യക്ഷപ്പെട്ടതായി താമസക്കാർ വ്യക്തമാക്കി.

”ദയവായി കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുക. സ്വാതന്ത്ര്യത്തിനായുള്ള നിങ്ങളുടെ ആത്മാവിന്റെ ആഗ്രഹം നിയന്ത്രിക്കുക. ജനൽ തുറക്കുകയോ പാടുകയോ ചെയ്യരുത്. ‘കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുക, സ്വാതന്ത്ര്യത്തിനായുള്ള നിങ്ങളുടെ ആഗ്രഹം നിയന്ത്രിക്കുക’ എന്ന സന്ദേശമാണ് അതിൽ അടങ്ങിയിരുന്നത്. ഭക്ഷണ വിതരണത്തിന്റെ അഭാവത്തെക്കുറിച്ചും വിതരണ കാലതാമസത്തെക്കുറിച്ചും താമസക്കാർ പരാതിപ്പെടുകയാണ്. അവശ്യ തൊഴിലാളികളും ഡെലിവറി ജീവനക്കാരും കുറവായതിനാൽ ഭക്ഷണം വിതരണം ചെയ്യുന്നത് വളരെ പിന്നിലാണെന്ന് ചൈനീസ് അധികാരികൾ തന്നെ സമ്മതിച്ചു.

ഇത് വളരെ ജനസാന്ദ്രതയുള്ള നഗരമാണ്, സർക്കാർ വിതരണം മതിയാകുമെന്ന് ഞാൻ കരുതുന്നില്ല,’ ചൈനീസ് പത്രപ്രവർത്തകൻ വെയ്ബോയിലും ട്വിറ്റർ പോസ്റ്റിലും സ്ഥിതിഗതികൾ പ്രത്യേകം വിവരിച്ചു. കേസുകൾ കണ്ടെത്തുന്നതിനും ഒറ്റപ്പെടുത്തുന്നതിനുമായി ചൈനീസ് അധികാരികൾ നഗര വ്യാപകമായ പരിശോധന ആരംഭിച്ചതിനാൽ ഏപ്രിൽ 5ന് അവസാനിക്കാനിരുന്ന ലോക്ക്ഡൗൺ നടപടികൾ അനിശ്ചിതമായി നീട്ടി. പരിശോധനയിലും ക്വാറന്റൈൻ നടപടിക്രമങ്ങളിലും സഹായിക്കാൻ 2,000 സൈനികരെയും വിന്യസിച്ചിട്ടുണ്ട്.

Tags: lockdownWUHANShanghai
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies