പയ്യെ തിന്നാൽ പ്ലെയിനും തിന്നാം; ലോഹങ്ങൾ മാത്രം കഴിച്ച് ജീവിച്ച വിചിത്രനായ മനുഷ്യന്റെ കഥ ;വീഡിയോ കാണാം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പയ്യെ തിന്നാൽ പ്ലെയിനും തിന്നാം; ലോഹങ്ങൾ മാത്രം കഴിച്ച് ജീവിച്ച വിചിത്രനായ മനുഷ്യന്റെ കഥ ;വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 01:36 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിൽ ബുദ്ധിമുട്ടേറിയതും അത്ഭുതപ്പെടുത്തുന്നതുമായ നേട്ടങ്ങളുടെ കണക്കു പുസ്തകമാണ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്. സാഹസികതയിലൂടെയും വർഷങ്ങൾ നീണ്ട കഠിന പ്രയത്‌നത്തിലൂടെയും പലരും തങ്ങളുടെ പേര് ഗിന്നസ് ബുക്കിൽ ചേർക്കുന്നു. ഇങ്ങനെ ചേർക്കുന്ന റെക്കോഡുകൾ പലരും മറികടക്കാറുമുണ്ട്.എന്നാൽ വിചിത്രമായ ഭക്ഷണരീതി കൊണ്ട് ഗിന്നസ് റെക്കോഡിൽ ഇടം പിടിച്ച ഒരു മനുഷ്യന്റെ റെക്കോഡ് ഇപ്പോഴും ആർക്കും ഭേദിക്കാനാവാതെ നിലകൊള്ളുന്നു.ആരാണയാൾ, എന്താണയാൾ കഴിക്കുന്നതെന്നല്ലേ?

ഫ്രഞ്ചുകാരനായ മിഷേൽ ലോലിറ്റോ ആണ് തന്റെ വിചിത്രമായ ഭക്ഷണ രീതി കൊണ്ട് ഗിന്നസ് റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചത്.
സാധാരണ വ്യക്തികൾ കഴിക്കുന്നതുപോലുള്ള ആഹാരങ്ങളല്ല മിഷേൽ ലോറ്റിറ്റോ കഴിക്കുന്നത്. ഭക്ഷ്യയോഗ്യമല്ലാത്ത, കേട്ടാൽ അത്ഭുതം തോന്നുന്ന സാധനങ്ങളാണ് ഇദ്ദേഹത്തിന്റെ ഇഷ്ട ഭക്ഷണങ്ങൾ.സെക്കിൾ,ടിവി,ഷോപ്പിംഗ് ട്രോളികൾ,ഗ്ലാസ്, റബർ തുടങ്ങിയവയാണ് മിഷേലിന്റെ ആഹാരസാധനങ്ങൾ. ഫ്രാൻസിലെ ഗ്രനോബിൾ നഗരത്തിൽ 1950 ൽ ജനിച്ച മിഷേൽ ലോറ്റിറ്റോ ഒമ്പതാം വയസിൽ തുടങ്ങിയ ഈ ഭക്ഷണ രീതി 1997 വരെ തുടർന്നു.

ഇയാളുടെ വിചിത്രമായ ഭക്ഷണ രീതി അറിഞ്ഞ ഫ്രാൻസിലെ ഡോക്ടർമാർ അദ്ദേഹത്തെ വിശദമായി തന്നെ പരിശോധിച്ചു. പ്രതിദിനം 900 ഗ്രാം ലോഹം കഴിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട് എന്ന് അവർ കണ്ടെത്തി. അദ്ദേഹത്തിന്റെ ശരീര പ്രകൃതി അത്തരത്തിലായിരുന്നേ്രത? പിക്ക’ എന്ന മാനസിക വിഭ്രാന്തിയാണ് അദ്ദേഹത്തെ ഈ വിചിത്ര ഭക്ഷണരീതിയിൽ കൊണ്ടെത്തിച്ചതെന്നാണ് ഡോക്ടർമാർ പറയുന്നത്. ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ ഭക്ഷിക്കാനുള്ള ഒരു പ്രത്യേക ആസക്തിയാണിത്.

എങ്ങനെയാണ് മിഷേൽ തന്റെ ഈ കഴിവ് കണ്ടെത്തിയത് എന്നല്ലേ കുട്ടിക്കാലത്ത് ഒരിക്കൽ ഒരിക്കൽ വെള്ളം കുടിക്കുമ്പോൾ ഗ്‌ളാസ് പൊട്ടി വായിൽ വീണു. എന്നാൽ അത് തുപ്പിക്കളയാതെ ചവച്ചിറക്കുകയാണ് മിഷേൽ ചെയ്തത്. അന്നാണ് ആദ്യമായി തന്നിലുള്ള ഈ കഴിവ് മിഷേൽ കണ്ടെത്തുന്നത്. ആളുകൾ കൗതുകപൂർവ്വം തന്റെ കഴിവ് ശ്രദ്ധിക്കുന്നത് കണ്ട മിഷേൽ പിന്നീട് ഇത് വരുമാനമാർഗമാക്കാൻ തീരുമാനിക്കുകയായിരുന്നു.

വിവിധ ചടങ്ങുകളിൽ വിചിത്രമായ തന്റെ ഈ കഴിവ് അദ്ദേഹം ജനങ്ങൾക്ക് മുൻപിൽ പ്രദർശിപ്പിക്കാൻ ആരംഭിച്ചു.പ്രകടങ്ങൾക്കായി ദിനവും ഒന്നര കിലോ ലോഹഭാഗങ്ങൾ വരെ മിഷേൽ വിഴുങ്ങിയിരുന്നു. എന്നാൽ ഇതുമൂലം യാതൊരു വിധ ആരോഗ്യ പ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്നാണ് അവകാശവാദം. കഴിക്കേണ്ടുന്ന വസ്തുക്കൾ ചെറുതായി നുറുക്കുകയാണ് ആദ്യ പടി. അടുത്ത ഘട്ടം ധാരാളം മിനറൽ ഓയിൽ കുടിക്കുക. പിന്നീടാണ് തീറ്റ. ഒപ്പം ലിറ്റർ കണക്കിന് വെള്ളവും കുടിക്കും. ഓയിൽ കുടിക്കുന്നതിനാൽ വിഴുങ്ങുമ്പോഴുള്ള പ്രയാസം കുറയ്കാൻ സാധിച്ചിരുന്നു എന്നാണ് മിഷേൽ പറഞ്ഞിരുന്നത്. 1997 വരെ ഏകദേശം ഒൻപത് ടൺ ഘനവസ്തുക്കൾ കക്ഷി അകത്താക്കിയിരുന്നു.

1966 മുതൽ 18 സൈക്കിളുകൾ, 15 സൂപ്പർമാർക്കറ്റ് ട്രോളികൾ, ഏഴ് ടിവി സെറ്റുകൾ, രണ്ട് കിടക്കകൾ, ഒരു കമ്പ്യൂട്ടർ, ശവപ്പെട്ടി, എന്നിവയെല്ലാമാണ് അദ്ദേഹം അകത്താക്കിയത്. തീർന്നില്ല. ഇതൊന്നും കൂടാതെ മിഷേൽ ഒരു ചെറു വിമാനവു അകത്താക്കിയെന്നാണ് പറയപ്പെടുന്നത്. 1978 നും 1980 നും ഇടയ്കുള്ള രണ്ടുവർഷം കൊണ്ടാണ് ഒരു സെസ്‌ന 150 വിമാനം മിഷേൽ ഒറ്റയ്ക് ശാപ്പിട്ടതത്രേ. വിചിത്രം തന്നെ അല്ലേ? 2007 ജൂൺ 25 ന് തന്റെ 57 ാം വയസിലാണ് മിഷേൽ മരിക്കുന്നത്. സ്വാഭാവികമായ കാരണങ്ങളാണ് മരണകാരണം എന്നായിരുന്നു ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയത്.

 

Tags: nailsTV
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies