ഒവൈസി വിശ്വസിക്കുന്നത് ശരിഅത്തിൽ; അയാൾക്ക് ജിന്നയുടെ ഡിഎൻഎ; എഐഎംഐഎം നേതാവിന്റെ പരാമർശങ്ങൾക്കെതിരെ കേന്ദ്ര മന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒവൈസി വിശ്വസിക്കുന്നത് ശരിഅത്തിൽ; അയാൾക്ക് ജിന്നയുടെ ഡിഎൻഎ; എഐഎംഐഎം നേതാവിന്റെ പരാമർശങ്ങൾക്കെതിരെ കേന്ദ്ര മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2022, 07:50 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. മതത്തിന്റെയും വർഗീയതയുടെയും കണ്ണുകളോടെയാണ് ഒവൈസി എല്ലാം കാണുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ജഹാംഗീർപുരിയിൽ നടത്തിയ ബുൾഡോസർ നടപടിയ്‌ക്കതിരെ പ്രതിഷേധിക്കാൻ എത്തിയതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ വിമർശനം.

ഒവൈസിയെപ്പോലുള്ളവർ എല്ലാ കാര്യങ്ങളും ഹിന്ദുക്കൾ-മുസ്ലീങ്ങൾ എന്ന വ്യത്യാസത്തിലാണ് കാണുന്നത്. അവർ ശരിഅത്ത് നിയമങ്ങളിൽ വിശ്വസിക്കുന്നത് കൊണ്ടാണ് ഇങ്ങനെ. പാകിസ്താൻ സ്ഥാപകൻ ജിന്നയുടെ ഡിഎൻഎയാണ് ഒവൈസിക്കുള്ളത് എന്നും കേന്ദ്ര മന്ത്രി ആരോപിച്ചു.

കഴിഞ്ഞ ദിവസം അനധികൃത നിർമ്മാണങ്ങൾ പൊളിക്കുന്ന ജഹാംഗീർപുരിയിലേക്ക് കടക്കാൻ ഒവൈസി ശ്രമിച്ചിരുന്നു. എന്നാൽ പോലീസ് ഇയാളെ കടത്തിവിട്ടില്ല. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി ഒവൈസി എത്തിയത്. പാവപ്പെട്ട മുസ്ലീങ്ങളെ സർക്കാർ ക്രൂരതൾക്ക് ഇരയാക്കുകയാണെന്നാണ് ഇയാളുടെ ആരോപണം.

മുസ്ലീങ്ങളെ ലക്ഷ്യം വെച്ചാണ് എഎപി ബിജെപി സർക്കാരുകൾ ആക്രമണം നടത്തുന്നത് എന്നും ന്യൂനപക്ഷ ആക്രമണമാണ് ഇവിടെ നടക്കുന്നത് എന്നുമാണ് ഒവൈസിയുടെ വാദം. സ്ഥലം കൈയ്യേറിയിരിക്കുന്നത് റോഹിങ്ക്യൻ കുടിയേറ്റക്കാരും ബംഗ്ലാദേശികളുമാണെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ സംഭവത്തിലൂടെ സമൂഹത്തിൽ വർഗീയത പടർത്താനുള്ള ശ്രമത്തിലാണ് ഒവൈസി.

Tags: giriraj singhasaduddin owaisijahangirpuri demolition
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies