പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പുതിയ 'ക്യാപ്‌സ്യൂളു'മായി എ കെ ബാലൻ; ഇടത് സർക്കാർ 60 കോടിയിലധികം ലാഭിച്ചിട്ടുണ്ടെന്ന് ന്യായീകരണം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പുതിയ ‘ക്യാപ്‌സ്യൂളു’മായി എ കെ ബാലൻ; ഇടത് സർക്കാർ 60 കോടിയിലധികം ലാഭിച്ചിട്ടുണ്ടെന്ന് ന്യായീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2022, 08:45 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണം വർദ്ധിപ്പിച്ചതിനെ ന്യായീകരിച്ച് മുന്‍ മന്ത്രി എ കെ ബാലൻ. പേഴ്‌സണൽ സ്റ്റാഫ് വിവാദം അനാവശ്യമാണെന്ന് അദ്ദേഹം പറ‍ഞ്ഞു. പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ എൽഡിഎഫ് സർക്കാർ കോടികളോളം രൂപ ലാഭിച്ചിട്ടുണ്ടെന്ന് എ കെ ബാലൻ അവകാശപ്പെടുന്നു. അതുകൊണ്ട് വിവാദത്തിന്റെ ആവശ്യമില്ലെന്നാണ് മുൻ മന്ത്രിയുടെ വാദം.

മുൻ മന്ത്രി സജി ചെറിയാന്‍റെ സ്റ്റാഫിനെ വിഭജിച്ച് മറ്റു മന്ത്രിമാർക്ക് നൽകിയതു കൊണ്ട് അധിക ചെലവ് ഉണ്ടാകുന്നില്ലെന്ന് എ കെ ബാലൻ പറയുന്നു. ഉമ്മൻചാണ്ടി സർക്കാർ പുറത്തിറക്കിയ ഉത്തരവ് ഇപ്പോഴും നിലനിൽക്കുകയാണ്. അന്ന് മന്ത്രിമാരുടെ സ്റ്റാഫുകളുടെ എണ്ണം 30 ആയിരുന്നുവെന്ന് ഉത്തരവിൽ കാണാമെന്നും അദ്ദേഹം പറ‍ഞ്ഞു. എന്നാൽ പിണറായി സർ‍ക്കാർ സ്റ്റാഫുകളുടെ എണ്ണം 25 മതിയെന്ന് തീരുമാനിച്ചതിലൂടെ 60 കോടിയിലധികം രൂപ ലഭിച്ചുവെന്നും എ.കെ ബാലൻ ന്യായീകരിച്ചു.

കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം 30 ആയി ഉയർത്തിയിരുന്നു. ഭരണഘടനാ വിരുദ്ധമായ പരാമർശങ്ങളുടെ പേരിൽ പുറത്താക്കപ്പെട്ട മന്ത്രി സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന വിവിധ വകുപ്പുകളാണ് റിയാസ് ഉൾപ്പെടെയുള്ള മന്ത്രിമാർക്ക് വിഭജിച്ച് നൽകിയത്. സാംസ്‌കാരികം, ഫിഷറീസ്, യുവജനകാര്യം എന്നീ വകുപ്പുകൾ മൂന്ന് മന്ത്രിമാർക്കാണ് കൊടുത്തിരുന്നത്. സാംസ്‌കാരിക വകുപ്പ് വി.എൻ വാസവനും യുവജനകാര്യ വകുപ്പ് മുഹമ്മദ് റിയാസിനും ഫിഷറീസ് വകുപ്പ് വി അബ്ദുറഹിമാനുമാണ് നൽകിയത്. ഇതിന് പിന്നാലെയാണ് സജി ചെറിയാന്റെ പേഴ്‌സണൽ സ്റ്റാഫംഗങ്ങളെ മൂന്ന് മന്ത്രിമാർക്കും വീതിച്ച് നൽകിയത്.

Tags: ldfkerala governmentpersonal staffAK Balan
ShareTweetSendShare

More News from this section

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies