800 ഓളം മദ്രസകൾ തകർത്തു; തീവ്രവാദം പഠിപ്പിക്കുന്ന മതപഠന ശാലകൾ ഇനിയുമുണ്ട്; മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ഹിമന്ത ബിശ്വ ശർമ്മ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

800 ഓളം മദ്രസകൾ തകർത്തു; തീവ്രവാദം പഠിപ്പിക്കുന്ന മതപഠന ശാലകൾ ഇനിയുമുണ്ട്; മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2022, 02:03 pm IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി : ബംഗ്ലാദേശ് തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള മുഫ്തി മുസ്തഫ നടത്തിയിരുന്ന ജാമിയുൾ ഹുദ മദ്രസ പൊളിച്ചുകളഞ്ഞതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ജിഹാദി സംഘടനയായ അൻസറുള്ള ബാംഗ്ര ടീമുമായും അൽ ഖ്വായ്ദയുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇയാളെ പിടികൂടിയതിന് പിന്നാലെയാണ് മദ്രസ പൊളിച്ചു കളഞ്ഞത്.

43 വിദ്യാർത്ഥികളാണ് ഈ മദ്രസയിൽ പഠിച്ചിരുന്നത്. ഇവരെ അടുത്ത സ്‌കൂളുകളിലേക്ക് മാറ്റി. ഭീകര ബന്ധമുണ്ടെന്ന് കണ്ടെത്തിയ നിരവധി മദ്രസകൾ ഇതിനോടകം അസമിൽ പൊളിച്ചുകഴിഞ്ഞു. അനധികൃതമായി നടത്തിയ 800 ഓളം മദ്രസകളാണ് പൊളിച്ചത്. എന്നാൽ സംസ്ഥാനത്ത് ഖാമി മദ്രസകൾ ഇനിയും പ്രവർത്തിക്കുന്നുണ്ട്. അതിനാൽ രക്ഷിതാക്കൾ ജാഗ്രത പുലർത്തണം. മദ്രസയിൽ എന്താണ് പഠിപ്പിക്കുന്നത് എന്ന് അവർ അന്വേഷിക്കണമെന്നും ശർമ്മ പറഞ്ഞു.

ഇസ്ലാമിക മതമൗലികവാദികളുടെ താവളമായി അസം മാറിക്കൊണ്ടിരിക്കുകയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. 5 തീവ്രവാദ റാക്കറ്റുകളെ തകർക്കുമ്പോൾ അഞ്ച് ബംഗ്ലാദേശികൾ എവിടെയാണെന്ന് അന്വേഷിക്കേണ്ട അവസ്ഥയാണ്. ഭീകരരുടെ ഉറവിടം കണ്ടെത്താനാണ് പ്രയാസം. ഈ അവസ്ഥ നിങ്ങൾക്കും ഊഹിക്കാവുന്നതാണെന്നും ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു.

Tags: himantha biswa sharmaAssam Chief MinisterMADRASSA
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies