താലിബാൻ ഭരണം ഒരു വർഷം; പട്ടിണി മരണങ്ങളും, ദാരിദ്ര്യവും തൊഴിലില്ലായ്മായും മൂലം അഫ്ഗാൻ ശവപ്പറമ്പാകുന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താലിബാൻ ഭരണം ഒരു വർഷം; പട്ടിണി മരണങ്ങളും, ദാരിദ്ര്യവും തൊഴിലില്ലായ്മായും മൂലം അഫ്ഗാൻ ശവപ്പറമ്പാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2022, 12:52 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചിട്ട് ഒരു വർഷം തികയുകയാണ്. യുദ്ധത്തിന്റെ കണ്ണീർ കാഴ്ചകൾ ഇന്നും ഒരു ജനതയെ വീർപ്പുമുട്ടിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ , ക്രൂരമായി കൊലചെയ്യപ്പെട്ട മനുഷ്യ ജീവനുകൾ എല്ലാം അഫ്ഗാൻ ജനതയുടെ നീറുന്ന ഓർമകളാണ്. കടുത്ത പ്രതിസന്ധി നേരിടുന്ന രാജ്യത്ത് ജനങ്ങൾ ജീവിക്കാനായി നിലവിളിക്കുകയാണ്. താലിബാൻ ജനങ്ങളോട് യാതൊരുവിധ ദയ ഇല്ലാതെയാണ് പെരുമാറുന്നതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2021 ഓഗസ്റ്റ് 15-നാണ് അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിക്കുന്നത്.

അഫ്ഗാനിസ്ഥാൻ നിലവിൽ ലോകത്തിലെ ഏറ്റവും മോശം മാനുഷിക അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് ഐക്യരാഷ്‌ട്രസഭ അഭിപ്രായപ്പെട്ടു. ആശുപത്രികളിൽ ജനിച്ചു വീഴുന്ന കുട്ടികൾക്ക് പോളിയോ നല്കാൻ തയ്യാറാകാത്തത് മൂലം നിരവധി കുഞ്ഞുങ്ങൾ മരണപ്പെടുകയും , വൈകല്യങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. കഴിഞ്ഞ മാസം മൂസ ഖല ജില്ലയിൽ കോളറ ബാധിച്ചവരെ ഒരു സ്ഥലത്തു അടച്ചു പൂട്ടിയിടുന്ന സാഹചര്യം ഉണ്ടായി. ഓരോ ദിവസം കഴിയുന്തോറും കോളറ രോഗികളുടെ എണ്ണം പെരുകി വരികയാണ് അഫ്ഗാനിൽ.

പ്രസവം കഴഞ്ഞ സ്ത്രീകളിൽ കുത്തിവെക്കുന്നതിനായി തുരുമ്പിച്ച സിറിഞ്ചാണ് ഉപയോഗിക്കുന്നത്. ഇത്തരം സംഭവങ്ങൾ കൂടി വന്നതോടെ ജനങ്ങൾ ആശുപത്രി അധികൃതരെ ആക്രമിക്കുകയും തുടർന്ന് ആശുപത്രി അടച്ച് പൂട്ടിക്കുകയും ചെയ്തു. രാജ്യത്തെ ആശുപത്രികൾക്ക് പ്രവർത്തിക്കാനുള്ള യാതൊരു സംവിധാനങ്ങളും താലിബാൻ നൽകുന്നില്ല എന്നാണ് ആശുപത്രി അധികൃതർ ഇതിന് മറുപടിയായി പറയുന്നത്.

പോഷകാഹാരമുള്ള ഭക്ഷണം ലഭിക്കാത്തത് മൂലം നിരവധി പട്ടിണി മരണങ്ങളും കടുത്ത ദാരിദ്ര്യവുമാണ് അഫ്ഗാൻ നേരിടുന്നത്. റഷ്യ യുക്രെയ്‌നിൽ അധിനിവേശം നടത്തിയത് മൂലം അഫ്ഗാനിസ്ഥാനിൽ പണപ്പെരുപ്പവും , തൊഴലില്ലായ്മയും രൂക്ഷമായിരിക്കുകയാണെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതോടെ ഏകദേശം 35 ദശലക്ഷം ജനങ്ങൾ ദുരിതത്തിലായി. ലോകരാജ്യങ്ങൾ അഫ്ഗാനിലെ വ്യാപാര സംരംഭങ്ങൾ പൂർണ്ണമായും അവസാനിപ്പിച്ചു. നിക്ഷേപം നിർത്തലാക്കി.ചരക്കു വ്യാപാര കരാർ മരവിപ്പിച്ച സാഹചര്യം ഉണ്ടായി. അഫ്ഗാനിസ്ഥാനെ പിടിച്ചു നിർത്തുന്ന വിദേശ സഹായങ്ങളൊക്കെ ഒറ്റ രാത്രി കൊണ്ട് നിർത്തി. ഇതെല്ലം അഫ്ഗാനിസ്ഥാനെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചു.

സ്ത്രീകൾക്ക് വിദ്യാഭ്യാസം, തൊഴിൽ എന്നിവ പൂർണ്ണമായും നിരോധിച്ചു. ഇതിനെതിരെ പ്രതിഷേധിച്ചവരെ കൊന്നുതളളാനും താലിബാൻ ഭീകരർ മടിക്കുന്നില്ല. സാമ്പത്തികവും സാമൂഹികമായും കടുത്ത അരക്ഷിതാവസ്ഥ നേരിടുകയാണ് അഫ്ഗാനിസ്ഥാൻ. താലിബാൻ ഭരണം തുടങ്ങിയതിന് ശേഷം ലോക രാജ്യങ്ങൾ അഫ്ഗാനിസ്ഥാനെ പുറന്തള്ളിക്കഴിഞ്ഞു. ഇനിയും പിടിച്ചു നില്ക്കാൻ ജനങ്ങൾക്കാവില്ല എന്നാണ് ഓരോ ദിവസവും പുറത്ത് വരുന്ന സംഭവങ്ങളിൽ നിന്നും മനസ്സിലാകുന്നത്. തോക്കു ധാരികളായ ഭീകരവാദികൾ അഫ്ഗാനിസ്ഥാൻ കാർന്നു തിന്നുകൊണ്ടിരിക്കുകയാണെന്ന് മാദ്ധ്യമങ്ങൾപറയുന്നു.

Tags: thalibanchild deathPOVERTY
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies