ദയയില്ലാത്ത നടപടികൾ പാടില്ല; മനുഷ്യത്വത്തോടെയും ക്ഷമയോടെയും വായ്പാ തിരിച്ചടവ് കൈകാര്യം ചെയ്യണം: നിർമ്മല സീതാരാമൻ
Monday, October 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ദയയില്ലാത്ത നടപടികൾ പാടില്ല; മനുഷ്യത്വത്തോടെയും ക്ഷമയോടെയും വായ്പാ തിരിച്ചടവ് കൈകാര്യം ചെയ്യണം: നിർമ്മല സീതാരാമൻ

Janam Web Desk by Janam Web Desk
Jul 24, 2023, 06:51 pm IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വായ്പ തിരിച്ചടവിന്റെ കാര്യത്തിൽ കടുത്ത നടപടികൾ സ്വീകരിക്കരുതെന്നും മനുഷ്യത്വത്തോടെയും ക്ഷമയോടെയും ഇത്തരം കേസുകൾ കൈകാര്യം ചെയ്യണമെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കരുണയില്ലാത്ത വായ്പാ തിരിച്ചടവ് നടപടികൾ സ്വീകരിക്കുന്നത് രാജ്യത്തൊട്ടാകെ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ നിർദ്ദേശം.
ലോകസഭയിലെ ചോദ്യോത്തര വേളയിൽ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസാരിക്കവെയാണ് നിർമ്മല സീതാരാമൻ ഇക്കാര്യം വ്യക്തമാക്കിയത്.

‘ചില ബാങ്കുകൾ നിഷ്‌കരുണമായാണ് വായ്പാ തിരിച്ചടവ് നടപടികൾ സ്വീകരിക്കുന്നത്. വായ്പ എടുത്ത വ്യക്തികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇനി മുതൽ എല്ലാ പൊതു-സ്വകാര്യ ബാങ്കുകളും വായ്പാ തിരിച്ചടവ് പ്രക്രിയയിൽ കടുത്ത നടപടികൾ സ്വീകരിക്കുന്നത് നിർത്തലാക്കണം. കർഷകർക്കെതിരെയുള്ള നിർബന്ധിത വായ്പാ തിരിച്ചടവിൽ സ്വകാര്യ ഏജന്റുമാർ സ്വീകരിക്കുന്ന നടപടികൾ ഇനി ഒരിക്കലും അനുവദിക്കില്ല’ കേന്ദ്രമന്ത്രി വ്യക്തമാക്കി.

വായ്പാ തിരിച്ചടവിനായി കാർഷകരെ ഭീഷണിപ്പെടുത്തിയാൽ ഏജന്റും ബാങ്കും തമ്മിലുള്ള ഇടപാടിന് നിരോധനം ഏർപ്പെടുത്തുമെന്ന് 2008-ൽ റിസർവ് ബാങ്ക് പുറത്തിറക്കിയ സർക്കുലറിൽ മുന്നറിയിപ്പ് നൽകിയിരുന്നു. റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ ഏജന്റുമാർ പാലിക്കത്തതിനാൽ ആർബിഎൽ ബാങ്കിന് ആർബിഐ 2.27 കോടി രൂപ പിഴ ചുമത്തിയിരുന്നു. 2018-19 മുതൽ 2021-22 വരെയുള്ള വർഷങ്ങളിലെ റിക്കവറി ഏജന്റുമാർക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ആർബിഐയുടെ നടപടി. ബാങ്ക് ഏജന്റുമാരുടെ ക്രൂരമായ പ്രവർത്തനങ്ങൾക്ക് തടയിടുന്നതിനായി സെൻട്രൽ ബാങ്കും സർക്കുലറുകൾ പുറത്തിറക്കിയിരുന്നു. വ്യത്യസ്തമായ മാനദണ്ഡങ്ങൾ ലംഘിച്ചതിന് നിരവധി സഹകരണ ബാങ്കുകൾക്കെതിരെ സെൻട്രൽ ബാങ്കും പിഴ ചുമത്തിയിട്ടുണ്ട്.

Tags: DelhiNIRMALA SITARAMAN
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

സംസ്ഥാനത്ത് സമാധാനം കൊണ്ടുവന്നതിനും , യുപിയെ കുറിച്ചുള്ള ധാരണ മാറ്റിയതിനും അഭിനന്ദനങ്ങൾ : യോഗിയെ പ്രശംസിച്ച് ബ്രിട്ടീഷ് എംപി വീരേന്ദ്ര ശർമ്മ

സംസ്ഥാനത്ത് സമാധാനം കൊണ്ടുവന്നതിനും , യുപിയെ കുറിച്ചുള്ള ധാരണ മാറ്റിയതിനും അഭിനന്ദനങ്ങൾ : യോഗിയെ പ്രശംസിച്ച് ബ്രിട്ടീഷ് എംപി വീരേന്ദ്ര ശർമ്മ

വന്ദേഭാരത്‌ എക്‌സ്പ്രസിനെ അട്ടിമറിക്കാന്‍ ശ്രമം; ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്; പാളത്തില്‍ പാറകല്ലുകളും കമ്പികളും കണ്ടത് ലോക്കോ പൈലറ്റുമാര്‍

വന്ദേഭാരത്‌ എക്‌സ്പ്രസിനെ അട്ടിമറിക്കാന്‍ ശ്രമം; ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്; പാളത്തില്‍ പാറകല്ലുകളും കമ്പികളും കണ്ടത് ലോക്കോ പൈലറ്റുമാര്‍

ചെന്നൈയില്‍ രണ്ടാം വിമാനത്താവളത്തിന് പദ്ധതിയിട്ട് കേന്ദ്രം; 2022 അവസാനത്തോടെ പ്രാരംഭ നടപടികള്‍ തുടങ്ങുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ

വിമാനയാത്രക്കിടയിൽ ആറുമാസം പ്രായമായ കുഞ്ഞിന് ശ്വാസതടസ്സം; ഡോക്ടർമാരുടെ സമയോചിതമായ ഇടപെടലിൽ പിഞ്ചുകുഞ്ഞിന് പുതു ജീവൻ

കുറ്റകൃത്യങ്ങളുടെ പട്ടികയിൽ രാജസ്ഥാൻ ഒന്നാമത്; അഗാധമായ വേദനയുണ്ടാകുന്നു: നരേന്ദ്രമോദി

കുറ്റകൃത്യങ്ങളുടെ പട്ടികയിൽ രാജസ്ഥാൻ ഒന്നാമത്; അഗാധമായ വേദനയുണ്ടാകുന്നു: നരേന്ദ്രമോദി

മോഡിഫൈഡ് കശ്‍മീർ: ജമ്മു കശ്മീർ സിവിൽ സെക്രട്ടേറിയറ്റിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു

മോഡിഫൈഡ് കശ്‍മീർ: ജമ്മു കശ്മീർ സിവിൽ സെക്രട്ടേറിയറ്റിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു

ട്രങ്ക് അന്തകനായി; ഒളിച്ചിരിക്കാൻ കയറിയ മൂന്നു പെൺകുട്ടികൾ ശ്വാസം മുട്ടി മരിച്ചു

ട്രങ്ക് അന്തകനായി; ഒളിച്ചിരിക്കാൻ കയറിയ മൂന്നു പെൺകുട്ടികൾ ശ്വാസം മുട്ടി മരിച്ചു

Load More

Latest News

തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമല്ല ; കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്ലീം പെൺകുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്ന് കെ ടി ജലീൽ

തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമല്ല ; കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്ലീം പെൺകുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്ന് കെ ടി ജലീൽ

ഇന്ത്യ തേടുന്ന കൊടും ഭീകരൻ , ലഷ്കർ നേതാവ് അബ്ദുൾ റഹ്മാൻ മക്കിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി : മകനും , സുഹൃത്തിനും പിന്നാലെ ഭാര്യസഹോദരനെയും നഷ്ടപ്പെട്ട് ഹാഫീസ് സയീദ്

ഇന്ത്യ തേടുന്ന കൊടും ഭീകരൻ , ലഷ്കർ നേതാവ് അബ്ദുൾ റഹ്മാൻ മക്കിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി : മകനും , സുഹൃത്തിനും പിന്നാലെ ഭാര്യസഹോദരനെയും നഷ്ടപ്പെട്ട് ഹാഫീസ് സയീദ്

ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ്; അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്തു;  തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്;   തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസിൽ അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്ത് പോലീസ്. വഞ്ചന, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് അഖിൽ സജീവിനെയും ലെനിനെയും കന്റോൺമെന്റ് പോലീസ് പ്രതി ചേർത്തിരിക്കുന്നത്. ഇരുവരും പണം വാങ്ങിയതിന് തെളിവുണ്ടെന്ന് പോലീസ് വ്യക്തമാക്കി.   നാളെ കോടതിയിൽ കന്റോൺമെന്റ് പോലീസ് റിപ്പോർട്ട് സമർപ്പിക്കും. പരാതിക്കാരനായ ഹരിദാസനിൽ നിന്ന് ലെനിൻ 50000 രൂപയും അഖിൽ സജീവ് 25000 രൂപയും തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അഖിൽ സജീവ് നാഷണൽ ആയൂഷ് മിഷന്റെ പേരിൽ വ്യാജ മെയിൽ ഐഡി ഉണ്ടാക്കിയതായും ഇതിൽ നിന്ന് ഹരിദാസന്റെ മരുമകൾക്ക് സന്ദേശം അയച്ചുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.   ഒളിവിലുള്ള അഖിൽ സജീവനും ലെനിനും വേണ്ടി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അഖിൽ സജീവൻ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം കേസിൽ ബാസിതിനെ പ്രതി ചേർക്കുന്നതിൽ പോലീസ് തീരുമാനമെടുത്തിട്ടില്ല.

ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ്; അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്തു; തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്; തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസിൽ അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്ത് പോലീസ്. വഞ്ചന, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് അഖിൽ സജീവിനെയും ലെനിനെയും കന്റോൺമെന്റ് പോലീസ് പ്രതി ചേർത്തിരിക്കുന്നത്. ഇരുവരും പണം വാങ്ങിയതിന് തെളിവുണ്ടെന്ന് പോലീസ് വ്യക്തമാക്കി. നാളെ കോടതിയിൽ കന്റോൺമെന്റ് പോലീസ് റിപ്പോർട്ട് സമർപ്പിക്കും. പരാതിക്കാരനായ ഹരിദാസനിൽ നിന്ന് ലെനിൻ 50000 രൂപയും അഖിൽ സജീവ് 25000 രൂപയും തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അഖിൽ സജീവ് നാഷണൽ ആയൂഷ് മിഷന്റെ പേരിൽ വ്യാജ മെയിൽ ഐഡി ഉണ്ടാക്കിയതായും ഇതിൽ നിന്ന് ഹരിദാസന്റെ മരുമകൾക്ക് സന്ദേശം അയച്ചുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒളിവിലുള്ള അഖിൽ സജീവനും ലെനിനും വേണ്ടി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അഖിൽ സജീവൻ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം കേസിൽ ബാസിതിനെ പ്രതി ചേർക്കുന്നതിൽ പോലീസ് തീരുമാനമെടുത്തിട്ടില്ല.

കുടുംബാംഗങ്ങളുടേതടക്കം സ്വത്ത് വിവരങ്ങൾ വ്യാഴാഴ്ചയ്‌ക്കകം ഹാജരാക്കണം; കണ്ണന് നോട്ടീസ് നൽകി ഇഡി

കുടുംബാംഗങ്ങളുടേതടക്കം സ്വത്ത് വിവരങ്ങൾ വ്യാഴാഴ്ചയ്‌ക്കകം ഹാജരാക്കണം; കണ്ണന് നോട്ടീസ് നൽകി ഇഡി

വടക്കുംനാഥന്റെ മണ്ണിൽ സുരേഷ് ​ഗോപി ഉണ്ടാകും; ഒരു യാത്രകൊണ്ട് ഒന്നും അവസാനിക്കുമെന്ന് കരുതേണ്ട; അഴിമതിക്കാരെ തുറുങ്കിലടയ്‌ക്കുന്ന വരെ തൃശൂരിന്റെ മണ്ണിൽ സുരേഷ് ​ഗോപിയും ഞങ്ങളും സമരം തുടരും: കെ.സുരേന്ദ്രൻ

വടക്കുംനാഥന്റെ മണ്ണിൽ സുരേഷ് ​ഗോപി ഉണ്ടാകും; ഒരു യാത്രകൊണ്ട് ഒന്നും അവസാനിക്കുമെന്ന് കരുതേണ്ട; അഴിമതിക്കാരെ തുറുങ്കിലടയ്‌ക്കുന്ന വരെ തൃശൂരിന്റെ മണ്ണിൽ സുരേഷ് ​ഗോപിയും ഞങ്ങളും സമരം തുടരും: കെ.സുരേന്ദ്രൻ

വൈദ്യശാസ്ത്ര നൊബേല്‍ രണ്ട് പേര്‍ക്ക്; പുരസ്‌കാരം കൊറോണയ്‌ക്കെതിരായ mRNA വാക്‌സിന്‍ വികസിപ്പിച്ചതിന്

വൈദ്യശാസ്ത്ര നൊബേല്‍ രണ്ട് പേര്‍ക്ക്; പുരസ്‌കാരം കൊറോണയ്‌ക്കെതിരായ mRNA വാക്‌സിന്‍ വികസിപ്പിച്ചതിന്

ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ മാല പൊട്ടിച്ചോടിയ മൂന്നംഗ സംഘം പിടിയിൽ; സ്ത്രീകളെ പിടികൂടിയത് ഓട്ടോ ഡ്രൈവർ

ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ മാല പൊട്ടിച്ചോടിയ മൂന്നംഗ സംഘം പിടിയിൽ; സ്ത്രീകളെ പിടികൂടിയത് ഓട്ടോ ഡ്രൈവർ

കരുവന്നൂരിന് പിന്നാലെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള കോർപറേറ്റീവ് സൊസൈറ്റിയിലും അഴിമതി; 13 കോടിയുടെ നിക്ഷേപ തട്ടിപ്പ് ഒതുക്കി തീർക്കാൻ കെപിസിസിയുടെ ശ്രമം

കരുവന്നൂരിന് പിന്നാലെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള കോർപറേറ്റീവ് സൊസൈറ്റിയിലും അഴിമതി; 13 കോടിയുടെ നിക്ഷേപ തട്ടിപ്പ് ഒതുക്കി തീർക്കാൻ കെപിസിസിയുടെ ശ്രമം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies