രാമക്ഷേത്രം ഉയരുന്നതിനായി 35 വർഷങ്ങൾക്ക് മുമ്പ് എഴുതിയ ചുമരെഴുത്തുകൾ; മായാതെ നിൽക്കുന്ന ആ വാക്യങ്ങൾ കേരളത്തിലെ ഈ കൊച്ചു നാട്ടിൽ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാമക്ഷേത്രം ഉയരുന്നതിനായി 35 വർഷങ്ങൾക്ക് മുമ്പ് എഴുതിയ ചുമരെഴുത്തുകൾ; മായാതെ നിൽക്കുന്ന ആ വാക്യങ്ങൾ കേരളത്തിലെ ഈ കൊച്ചു നാട്ടിൽ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2024, 09:28 pm IST
FacebookTwitterWhatsAppTelegram

കാസർകോട്: അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരുന്നതിനായി 35 വർഷങ്ങളായി കാത്തിരുന്ന ഒരു നാടും നാട്ടുകാരുമുണ്ട് നമ്മുടെ ഈ കൊച്ചു കേരളത്തിൽ. അവരുടെ കാത്തിരിപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. നാളെ നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിന്റെ സന്തോഷത്തിലാണ് കാസർകോട് ചേറ്റുകുണ്ടിലെ വിശ്വാസികൾ. 35 വർഷങ്ങൾക്ക് മുമ്പ് അയോദ്ധ്യയുടെ മണ്ണിൽ രാമക്ഷേത്രം ഉയരുന്നതിനായി എഴുതി വച്ച ചുമരെഴുത്തുകളും ഇവിടെ കാണാം.

കാഞ്ഞങ്ങാട് കാസർകോട് സംസ്ഥാന പാതയിൽ ചേറ്റുകുണ്ട് റെയിൽവേ ഗേറ്റിനു സമീപത്തായാണ് ഒരു പഴയ കെട്ടിടവും അതിലെ ചുമരെഴുത്തും ഇന്നും നിലനിൽക്കുന്നത്. 1989-ലാണ് രാഷ്‌ട്രീയ സ്വയം സേവക് സംഘത്തിന്റെ ആഹ്വാനപ്രകാരം അയോദ്ധ്യയിലെ രാമക്ഷേത്രത്തിനായി രാജ്യമെമ്പാടും ചുമരെഴുത്ത് നടത്തിയത്. നാട്ടിൽ പലയിടങ്ങളിലും ചുമരെഴുത്ത് ഉണ്ടായിരുന്നെങ്കിലും കാലങ്ങൾ പിന്നിട്ടപ്പോൾ അവയെല്ലാം മാഞ്ഞുമറിഞ്ഞു. എന്നാൽ ചേറ്റുകുണ്ടിലെ ചുമരെഴുത്ത് മാത്രം ഇവിടെയുള്ള വിശ്വാസികൾ മാറ്റാൻ സമ്മതിച്ചില്ല. അന്ന് ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിനായി ആഗ്രഹിച്ചിരുന്നെങ്കിലും സ്വപ്‌നം എന്നെങ്കിലും യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇവിടുത്തെ ജനങ്ങൾ.

അയോദ്ധ്യ ശ്രീരാമ ജന്മഭൂമി രാക്ഷേത്രം നിർമ്മിക്കാൻ ഹൈന്ദവ സംഘടനകൾ മുന്നോട്ട്, ശ്രീരാമ മന്ത്രം മുഴങ്ങട്ടെ എന്ന വാക്യങ്ങളാണ് കെട്ടിടത്തിന്റെ ചുമരിൽ എഴുതിയിരിക്കുന്നത്. തർക്ക മന്ദിരം പൊളിച്ചു മാറ്റിയപ്പോൾ പല ആക്രമണങ്ങളും ഇവിടുത്തെ ജനങ്ങൾ നേരിടേണ്ടി വവന്നിട്ടുണ്ട്. ആ ആക്രമണങ്ങളിലൊന്നും പതറാതെ ജയ് ശ്രീ റാം മുദ്രാവാക്യങ്ങൾ ഉയർത്തിപിടിച്ച് പിന്നീടും അവർ മുന്നോട്ടു പോയി. 35 വർഷങ്ങൾക്കു ശേഷം ഒരു നാടും നാട്ടുകാരും നെയ്‌തെടുത്ത സ്വപ്‌നം യാഥാർത്ഥ്യമാകാൻ ഒരുങ്ങുമ്പോൾ പ്രാണ പ്രതിഷ്ഠ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികൾ. ഇതിന്റെ ഭാഗമായി പ്രത്യേക പൂജകളും സംഘടിപ്പിക്കുമെന്നും ഹൈന്ദവ സംഘടനകൾ പറഞ്ഞു.

 

Tags: ram templekasarkodeAyodhya2024Wall Writing
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies