കലാപഭൂമിയായി ബം​ഗ്ലാദേശ്; ഇതുവരെ തിരച്ചെത്തിയത് 4,500 വിദ്യാർത്ഥികളെന്ന് വിദേശകാര്യ മന്ത്രാലയം; മരണം 133
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കലാപഭൂമിയായി ബം​ഗ്ലാദേശ്; ഇതുവരെ തിരച്ചെത്തിയത് 4,500 വിദ്യാർത്ഥികളെന്ന് വിദേശകാര്യ മന്ത്രാലയം; മരണം 133

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 05:35 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബം​ഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രതിഷേധത്തെ തുടർന്ന് 4,500 ഇന്ത്യൻ വിദ്യാർ‌ത്ഥികൾ രാജ്യത്ത് തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ ശ്രമങ്ങൾ തുടരുന്നതായും സുരക്ഷാ ക്രമീകരണങ്ങളും പുരോ​ഗമിക്കുന്നതായി മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പുറമേ നേപ്പാളിൽ നിന്നുള്ള 500 വിദ്യാർത്ഥികളും ഭൂട്ടാനിൽ നിന്ന് 38 പേരും മാലദ്വീപിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയും ഇന്ത്യയിലെത്തിയവരിൽ‌ ഉൾപ്പെടുന്നു. കര, വ്യോമമാർ​ഗം വിദ്യാർത്ഥികൾക്ക് മാതൃരാജ്യത്തേക്ക് മടങ്ങാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Update on return of Indian Nationals in Bangladesh (July 21, 2024):https://t.co/xH7pgQ2NU0 pic.twitter.com/awOXrUnJT8

— Randhir Jaiswal (@MEAIndia) July 21, 2024

ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും, ചിത്ത​ഗോം​ഗ്, രാജ്ഷാഹി, സൈൽഹെറ്റ്, ഖുൽന എന്നിവിടങ്ങളിലെ അസിസ്റ്റന്റ് ഹൈക്കമ്മീഷനുകളും സംയുക്തമായാണ് ഇന്ത്യൻ പൗരന്മാരുടെ തിരിച്ചുവരവ് ഏകോപിപ്പിക്കുന്നത്.

ഇതുവരെ 133 പേർ‌ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇതിലും കൂടുതലാകുമെന്ന് ബം​ഗ്ലാദേശി നിരീക്ഷകൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ 72 മണിക്കൂറായി ഇൻ്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വിവരങ്ങളൊന്നും തന്നെ പുറത്തുവരുന്നില്ലെന്നും എന്താണ് സലംഭവിക്കുന്നതെന്ന് ​ദുരൂഹ​മായി തുടരുകയാണ്.

അടിയന്തര സഹായത്തിനായി ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനെയും രാജ്യത്തെ അസിസ്റ്റൻ്റ് ഹൈക്കമീഷനുകളെയും ബന്ധപ്പെടാവുന്നതാണ്.

ഇന്ത്യൻ ഹൈക്കമ്മീഷൻ, ധാക്ക:- +880-1937400591
അസിസ്റ്റൻ്റ് ഹൈക്കമ്മീഷൻ ഓഫ് ഇന്ത്യ, ചിറ്റഗോംഗ്:- +880-1814654797 / +880-1814654799
അസിസ്റ്റൻ്റ് ഹൈക്കമ്മീഷൻ ഓഫ് ഇന്ത്യ, രാജ്ഷാഹി:- +880-1788148696
അസിസ്റ്റൻ്റ് ഹൈക്കമ്മീഷൻ ഓഫ് ഇന്ത്യ, സിൽഹെറ്റ്:- +880-1313076411 / +880-1313076417
അസിസ്റ്റൻ്റ് ഹൈക്കമ്മീഷൻ ഓഫ് ഇന്ത്യ, ഖുൽന:- +880-1812817799

 

Tags: MEAMinistry of External AffairsIndian studentsreturned homeprotests in Bangladesh
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies