ന്യൂട്രീഷൻ നിർദേശിച്ച ഭക്ഷണം മാത്രം നൽകി; മുടി മുറിച്ചു, വസ്ത്രത്തിന്റെ വലിപ്പവും കുറച്ചു, ഫലമുണ്ടായില്ല: വിശദീകരണവുമായി ചീഫ് മെഡിക്കൽ ഓഫീസർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ന്യൂട്രീഷൻ നിർദേശിച്ച ഭക്ഷണം മാത്രം നൽകി; മുടി മുറിച്ചു, വസ്ത്രത്തിന്റെ വലിപ്പവും കുറച്ചു, ഫലമുണ്ടായില്ല: വിശദീകരണവുമായി ചീഫ് മെഡിക്കൽ ഓഫീസർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2024, 05:17 pm IST
FacebookTwitterWhatsAppTelegram

പാരിസ്: വിനേഷ് ഫോഗട്ടിന് പോഷകാഹാര വിദഗ്ധൻ നിർദേശിച്ച ഭക്ഷണങ്ങൾ മാത്രമാണ് സെമി ഫൈനലിന് ശേഷം നൽകിയതെന്ന് വ്യക്തമാക്കി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ദിൻഷാ പൗഡിവാല. മത്സരങ്ങൾക്ക് ശേഷം താരത്തിന്റെ ഊർജം നഷ്ടപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനാൽ പ്രത്യേകം തയ്യാറാക്കിയ ഡയറ്റ് പ്ലാൻ അനുസരിച്ച് 1.5 കിലോഗ്രാം ഭക്ഷണമാണ് വിനേഷിന് അധികമായി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. 100 ഗ്രാം ഭാരം കൂടിയതിനെ തുടർന്ന് 50 കിലോ ഗ്രാം ഗുസ്തി മത്സരത്തിൽ നിന്ന് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” വിനേഷ് ഫോഗട്ടിന്റെ ന്യൂട്രീഷന്റെ നിർദേശ പ്രകാരം 1.5 കിലോഗ്രാം ഭക്ഷണമാണ് താരം കഴിച്ചത്. നിർജലീകരണം തടയുന്നതിനായി നിശ്ചിത അളവിൽ വെള്ളവും താരത്തിന് നൽകിയിരുന്നു. സെമി ഫൈനൽ മത്സരത്തിന് ശേഷം വിനേഷിന്റെ ഭാരം വർദ്ധിച്ചതായി കണ്ടെത്തി. ഇത് തടയുന്നതിനായി താരത്തിന് മികച്ച പരിശീലനങ്ങളും വ്യായമങ്ങളും പരിശീലകൻ നൽകിയിരുന്നു.

ഇന്നലെ രാത്രിയും വിനേഷിന് കടുത്ത പരിശീലനങ്ങൾ നൽകിയിരുന്നു. എന്നാൽ എല്ലാ പ്രയ്തനങ്ങൾക്കൊടുവിലും വിനേഷിന്റെ ഭാരം 100 ഗ്രാം വർദ്ധിച്ചതായി പരിശോധനയിൽ കണ്ടെത്തി. ഇത് മറികടക്കുന്നതിനായി വിനേഷിന്റെ മുടി മുറിക്കുകയും വസ്ത്രങ്ങളുടെ വലിപ്പം കുറയ്‌ക്കുന്നടക്കമുള്ള കാര്യങ്ങൾ പരീക്ഷിച്ചു. ഭാരം കുറയ്‌ക്കുന്നതിനായുള്ള നിരവധി കാര്യങ്ങൾ പരീക്ഷിച്ചെങ്കിലും 50 കിലോഗ്രാം എന്നതിലേക്ക് കുറയ്‌ക്കാൻ സാധിച്ചില്ല. അയോഗ്യയാക്കപ്പെട്ടതിന് ശേഷവും താരത്തിന് നിർജലീകരണം സംഭവിക്കാതിരിക്കാൻ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിച്ചിരുന്നു.”- ദിൻഷാ പൗഡിവാല പറഞ്ഞു.

Paris | Dr Dinshaw Paudiwala, Chief Medical Officer of the Indian Contingent on Vinesh Phogat’s disqalification
He says, “…Vinesh’s nutritionist felt that the usual amount she takes is 1.5kg totally over the day gives enough energy for the bouts. Sometimes there is a factor of… https://t.co/xUJczd7dnJ

— ANI (@ANI) August 7, 2024

ഇന്നലെ 3 മത്സരങ്ങളാണ് വിനേഷിനുണ്ടായിരുന്നത്. ഇതിനിടയിൽ ഊർജം നഷ്ടപ്പെട്ടതിനാലാണ് താരം ഇടയ്‌ക്ക് ഭക്ഷണം കഴിച്ചതെന്നാണ് വിവരം. നിലവിൽ നിർജലീകരണത്തെ തുടർന്ന് അത്‌ലറ്റ്‌സ് വില്ലേജിലെ ക്ലിനിക്കിൽ ചികിത്സയിലാണ് വിനേഷ് ഫോഗട്ട്. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ അറിയിച്ചു.

Tags: vinesh phogatPARIS OLYMPICS 2024Chief Medical OfficerDinshaw Paudiwala
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

Latest News

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies