ഗോവൻ ഇൻക്വിസിഷൻ; ചരിത്രത്തിലെ ഏറ്റവും വലിയ മതദ്രോഹവിചാരണ; പോർച്ചുഗീസുകാരുടെ വംശഹത്യ ഭയന്ന് ഓടിപ്പോന്നവർ ഇവിടെ കേരളത്തിലുണ്ട്: സായ് ദീപക്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗോവൻ ഇൻക്വിസിഷൻ; ചരിത്രത്തിലെ ഏറ്റവും വലിയ മതദ്രോഹവിചാരണ; പോർച്ചുഗീസുകാരുടെ വംശഹത്യ ഭയന്ന് ഓടിപ്പോന്നവർ ഇവിടെ കേരളത്തിലുണ്ട്: സായ് ദീപക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 06:00 pm IST
FacebookTwitterWhatsAppTelegram

കോളനിവത്കരണത്തിനായി ഇന്ത്യയിലെത്തിയ വൈദേശിക ശക്തികൾ ഇവിടെ ബാക്കിവച്ചത് എന്തുതരം സ്വാതന്ത്ര്യമാണ്? കേവലം ഭൂമിശാസ്ത്രപരമായ സ്വാതന്ത്ര്യം മാത്രമാണോ ഇവിടെ അവശേഷിപ്പിച്ചത്? ഇന്ത്യയുടെ നാഗരികത, പ്രബുദ്ധത, സംസ്‌കാരം എന്നിവയെല്ലാം മലീമസമാക്കിയാണോ ബ്രിട്ടീഷുകാരും പോർച്ചുഗീസുകാരുമൊക്കെ ഇന്ത്യ വിട്ടത്? ഈ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് അഭിഭാഷകനും എഴുത്തുകാരനുമായ സായ് ദീപക്. ജനംടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ നിന്ന്..

“കോളനിവത്കരണത്തിന്റെ രണ്ട് തരംഗങ്ങളാണ് ഭാരതത്തിലുണ്ടായതെന്ന് കരുതുന്നു. ഒന്ന്, യൂറോപ്യൻമാർ വരുന്നതിന് മുൻപ്. കോളനിവത്കരണത്തിനായി ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻമാർ പോർച്ചുഗീസുകാരാണ്. ആദ്യം അവർ ലാൻഡ് ചെയ്തു. ശേഷം അവർ, ഇന്നുനമ്മൾ മദ്രാസ് എന്ന് വിളിക്കപ്പെടുന്ന നഗരം സ്ഥാപിച്ചു. കപാലീശ്വർ ക്ഷേത്രം തകർത്തത് പോർച്ചുഗീസുകാരായിരുന്നു. സമുദ്രതീരത്തായിരുന്നു യഥാർത്ഥ കപാലീശ്വര ക്ഷേത്രം സ്ഥിതിചെയ്തിരുന്നത്. അത് തകർത്തിട്ടാണ് ഇന്നത്തെ സെന്റ് തോമസ് ബസിലിക്ക ഓൺ മൗണ്ട്‌ഷോർ അവർ പണിതത്. മൈലാപൂർ കപാലീശ്വർ ക്ഷേത്രത്തിന്റെ യഥാർത്ഥ സ്ഥാനം എവിടെയാണെന്ന് സ്‌കന്ദപുരാണം നോക്കിയാൽ മനസിലാകും. പിന്നീട് പണികഴിപ്പിച്ച ക്ഷേത്രമാണ് ഇന്ന് സ്ഥിതിചെയ്യുന്നത്. അവിടെയുണ്ടായിരുന്ന ശിവലിംഗം ഇവിടേക്ക് പുനഃസ്ഥാപിക്കപ്പെട്ടു.

ഇത് ഒറ്റപ്പെട്ട സംഭവമല്ല കാരണം പോർച്ചുഗീസുകാർ നടത്തിയ ഗോവൻ ഇൻക്വിസിഷൻ ക്രിസ്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ മതദ്രോഹവിചാരണ ആയിരുന്നു. വളരെ അപൂർവമായി മാത്രമേ ഇതേകുറിച്ച് ചർച്ച ചെയ്യപ്പെട്ടിട്ടുള്ളൂ. ഇന്ന് നമ്മൾ കാണുന്ന പോർച്ചുഗീസ് വംശജരാണെന്ന് അഭിമാനത്തോടെ പറയുന്ന പലരും യഥാർത്ഥത്തിൽ അതല്ലെന്നതാണ് വസ്തുത. അവരുടെ പൂർവീകർ ഹിന്ദുക്കളായിരുന്നു, ഗോവയിൽ നിന്ന് ആട്ടിയകറ്റപ്പെട്ടവർ. കേരളത്തിൽ ഇന്ന് കാണപ്പെടുന്ന ചില സമുദായങ്ങളിൽപ്പെടുന്നവരുടെ പേരിനൊപ്പം പൈ എന്ന് കാണാം. അവർ യഥാർത്ഥത്തിൽ ഗോവയിൽ നിന്നുള്ളവരാണ്. പോർച്ചുഗീസുകാരുടെ വംശഹത്യ ഭയന്ന് ഗോവയിൽ നിന്ന് ഓടിപ്പോന്നവരാണ് അവർ.

ചരിത്രത്തിലേക്ക് നോക്കിയാൽ, അതിന് മുമ്പുണ്ടായിരുന്ന അവസ്ഥ മറ്റൊന്നായിരുന്നു. കോളനി സ്ഥാപിക്കാൻ വന്ന ക്രിസ്ത്യൻ – യൂറോപ്യൻമാർക്ക് മുൻപും ഇവിടെ വംശഹത്യയിലേക്ക് നയിക്കുന്ന അധിനിവേശങ്ങളുടെ വലിയ തരംഗമുണ്ടായിരുന്നു. 712 CEയിൽ മുഹമ്മദ് ബിൻ ഖാസിം എത്തിയപ്പോൾ മുതലാണ് അത് സംഭവിച്ചതെന്നാണ് പലരും കരുതുന്നത്. എന്നാൽ അതിനും വളരെ നേരത്തെ അത് ആരംഭിച്ചിരുന്നു. 7-ാം നൂറ്റാണ്ടിൽ തന്നെ ഗുജറാത്തിലും സിന്ധിലും കടന്നുകയറാൻ അവർ ശ്രമിച്ചിരുന്നു. പക്ഷെ അവിടെയുള്ളവർ അതിനെ ശക്തമായി പ്രതിരോധിച്ചു. 712 CE ൽ മുഹമ്മദ് ബിൻ ഖാസിം വിജയം നേടിയശേഷമുള്ള മൂന്ന് നൂറ്റാണ്ടുകാലം ഹിന്ദുക്കൾ കടുത്ത പ്രതിരോധം തീർത്തതിനാൽ സിന്ധ് കടന്നുവരാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. അതിനൊക്കെ ശേഷമാണ് ഖോറി, ഖസ്‌നി എന്നിവരൊക്കെ എത്തിയതും നമ്മുടെ പ്രദേശങ്ങളും സംസ്‌കാരവും വലിയ തോതിൽ അധിനിവേശവത്കരിക്കപ്പെട്ടതും.” – സായ് ദീപക് പറഞ്ഞു.

Tags: J Sai DeepakGoa InquisitionPortuguese InquisitionSAI DEEPAK
ShareTweetSendShare

More News from this section

391 ഗ്രാം എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; ബാങ്ക് അക്കൗണ്ടിൽ ഒരാഴ്ചയ്‌ക്കിടെ 10 ലക്ഷം രൂപയുടെ ഇടപാട്

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ക്യൂവിൽ നിർത്തിയും ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്; ജീവനക്കാരുടെ അനാസ്ഥ തന്നെയാണ്; ശക്തമായ അന്വേഷണം വേണം: ഡോ. ഹാരിസ് ചിറക്കൽ

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

Latest News

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

ഉസ്ബെക്കിസ്ഥാനിൽ സാവരിയയുടെ കൊലപതകം ; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies