'ഇലക്ട്രിക് വയർ കൊണ്ട് ഷോക്കടിപ്പിച്ചു, ലാത്തികൊണ്ട് തലയ്ക്കടിച്ചു, കാൽ വെള്ളയിൽ പൊള്ളിച്ചു'; യുവ സൈനികന്റെ മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി അമ്മ; പരാതി തിരിഞ്ഞ് നോക്കാതെ മുഖ്യമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇലക്ട്രിക് വയർ കൊണ്ട് ഷോക്കടിപ്പിച്ചു, ലാത്തികൊണ്ട് തലയ്‌ക്കടിച്ചു, കാൽ വെള്ളയിൽ പൊള്ളിച്ചു’; യുവ സൈനികന്റെ മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി അമ്മ; പരാതി തിരിഞ്ഞ് നോക്കാതെ മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2025, 10:08 am IST
FacebookTwitterWhatsAppTelegram

കൊല്ലം: യുവ സൈനികന്റെ മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി അമ്മ ഡെയ്സി മോൾ. 2024 ഒക്ടോബർ 11 നാണ് കുണ്ടറ മുളവന സ്വദേശിയായ തോംസൺ തങ്കച്ചനെ പൊലീസ് പിടിച്ചു കൊണ്ടുപോയത്. ഭാര്യ വീട്ടുകാർ നൽകിയ പരാതിയിലായിരുന്നു നടപടി. കുണ്ടറ പൊലീസ് സ്റ്റേഷനിൽ വച്ച് ഭീകരമായ മർദ്ദനത്തിന് ഇരയായ സൈനികൻ ആരോ​ഗ്യം ക്ഷയിച്ച് ഡിസംബർ 27നാണ് മരിച്ചത്.

പരാതി നൽകിയാൽ ജോലി ഇല്ലാതാക്കും എന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി മരണത്തിന് മുമ്പ് മകൻ പറഞ്ഞിരുന്നതായി അമ്മ പറഞ്ഞു. രാത്രി 11 മണിക്കാണ് മകനെ കുണ്ടറ പൊലീസ് പിടിച്ചു കൊണ്ടു പോയത്. പിന്നീട് കുണ്ടറ താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്‌ക്ക് വിധേയമാക്കുമ്പോൾ കയ്യിലും തലയിലും മുറിവുണ്ടായിരുന്നു. മുഖത്ത് നീരുവച്ചിരുന്നു. എന്നാൽ ഇത്രയും പാടുകളും മുറിവുകളും ഉണ്ടായിട്ടും ചികിത്സ നൽകിയില്ല. ഇതെല്ലാം എഴുതിയ വൂണ്ട് സർട്ടിഫിക്കറ്റിൽ ലഭിച്ചിട്ടുണ്ടെന്ന് ഡെയ്സി മോൾ പറഞ്ഞു.

തന്നെ ഉപദ്രവിച്ച ഓരോ ഉദ്യോ​ഗസ്ഥന്റെ പേരും സ്ഥാനവും അടക്കം മകൻ അമ്മയോട് പറഞ്ഞിരുന്നു. കയ്യും കാലും കെട്ടി തൂക്കിയിട്ട് അംബരീഷ് എന്ന ഉദ്യോഗസ്ഥനാണ് മകനെ ലാത്തികൊണ്ടടിച്ചത്. എസ്ഐ ഇടിയൻ പ്രദീപ് തോക്കിന്റെ ചുവടുവെച്ചാണ് മകന്റെ പുറകുവശത്ത് രണ്ടു ഭാഗത്തും അടിച്ചത്. ഇനി പട്ടാളത്തിന്റെ ബെൽറ്റ് കെട്ടത്തില്ലടാ എന്നു പറഞ്ഞായിരുന്നു മർദ്ദനം. സിഐ അനിൽകുമാർ തലയ്‌ക്ക് ലാത്തി വച്ചാണ് അടിക്കുകയും മെഴുകുതിരി വച്ച് കാലിന്റെ വെള്ളയിൽ പൊള്ളിക്കുകയും ചെയ്തു. ഇലക്ട്രിക് വയർ കാലിൽ വെച്ച് ഷോക്കടിപ്പിച്ചെന്നും അമ്മ കണ്ണിരോടെ പറഞ്ഞു.

മകന്റെ മരണത്തിന് പിന്നാലെ കുണ്ടറ പൊലീസ് സ്റ്റേഷനിലെ ക്രിമിനലുകൾക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് മുതൽ ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് വരെ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഹൈക്കോടതിയിൽ വരെയെത്തി നിൽക്കുകയാണ് അമ്മയുടെ പോരാട്ടം. ഒടുവിൽ കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ഡിഐജിയോട് റിപ്പോ‍ർട്ട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം നടത്താനോ റിപ്പോർട്ട് സമർപ്പിക്കാനോ പൊലീസ് തയ്യാറായിട്ടില്ല. നിലവിൽ കുണ്ടറ പൊലീസ് സ്റ്റേഷനിലെ ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കാൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരിക്കുകയാണ് ഡെയ്സി മോൾ. തന്റെ കയ്യിലുള്ള മുഴുവൻ സമ്പാദ്യവും വിറ്റും പെറുക്കായാണെങ്കിലും മകന് നീതി ഉറപ്പാക്കുമെന്ന് ഡെയ്സി മോൾ പറഞ്ഞു.

Tags: PoliceDeathArmy man
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies