വയനാട് ; കനത്ത പ്രളയത്തെ തുടർന്ന് ജില്ലയിലുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും നേരിട്ട് ബാധിച്ചത് ആയിരത്തി ഇരുന്നൂറോളം കുടുംബങ്ങളെയാണ്.
ചെറുതും വലുതുമായി നാൽപ്പത്തിയേഴ് ഉരുൾപൊട്ടലുകളാണ് ശക്തമായ മഴയിൽ വയനാട് ജില്ലയിൽ ഉണ്ടായത് . ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുകളുണ്ടായത് വൈത്തിരി പഞ്ചായത്തിലാണ് . ഉരുൾപൊട്ടലും മണ്ണിടിച്ചിലും 1221 കുടുംബങ്ങളെ നേരിട്ട് ബാധിച്ചു .വയനാട് ജില്ലയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും നേരിട്ട് ബാധിച്ചത് .ആയിരത്തി ഇരുന്നൂറോളം കുടുംബങ്ങളെ. ഏറ്റവും കൂടുതൽ തവണ ഉരുൾപൊട്ടിയത് വൈത്തിരി പഞ്ചായത്തിൽ ആണെന്ന് ജില്ലാ മണ്ണ് സംരക്ഷണ വിഭാഗത്തിന്റെ പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു .
ചെറുതും വലുതുമായ നാൽപ്പത്തിയേഴ് ഉരുൾപൊട്ടലുകളാണ് ശക്തമായ മഴയിൽ വയനാട് ജില്ലയിൽ ഉണ്ടായത് .ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുകളുണ്ടായത് വൈത്തിരി പഞ്ചായത്തിലാണ് . ഇവിടെ പതിനാറ് ഇടങ്ങളിൽ ഉരുൾപൊട്ടി മുപ്പത്തിരണ്ട് ഏക്കർ ഭൂമി ഉപയോഗ ശൂന്യമായതായി ജില്ലാ മണ്ണ് സംരക്ഷണ വിഭാഗത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു ഉരുൾപൊട്ടലും മണ്ണിടിച്ചിലും 1221 കുടുംബങ്ങളെ നേരിട്ട് ബാധിച്ചു . 11 സ്ഥലങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ 243 ഏക്കർ ഭൂമി ഉപയോഗ ശൂന്യമായി .
ഏക്കർ കണക്കിന് കൃഷിയിടമാണ് മണ്ണ് കയറി ഉപയോഗശൂന്യമായി കിടക്കുന്നത് . കൂടാതെ നിരവധി വീടുകളും പ്രാദേശിക റോഡുകളും ഇപ്പോഴും മണ്ണ് ഇടിഞ്ഞുവീണ് ഉപയോഗശൂന്യമായ അവസ്ഥയിലാണ്