ഇനി രക്ഷ നരേന്ദ്രമോദി മാത്രം; പാക് അധീനകശ്മീരിൽ ആരൊക്കയോ വന്ന് വീടുകൾ കയ്യടക്കുന്നു; രക്ഷിക്കണമെന്നാവശ്യപ്പെടുന്ന കുടുംബത്തിന്റെ വീഡിയോ വൈറൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി രക്ഷ നരേന്ദ്രമോദി മാത്രം; പാക് അധീനകശ്മീരിൽ ആരൊക്കയോ വന്ന് വീടുകൾ കയ്യടക്കുന്നു; രക്ഷിക്കണമെന്നാവശ്യപ്പെടുന്ന കുടുംബത്തിന്റെ വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2022, 07:20 am IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: തങ്ങളെ രക്ഷിക്കണം. ഇവർ കൊല്ലുകയാണ്. പാക് അധിനിവേശ കശ്മീരിലെ ഒരു വ്യക്തിയും കുടുംബവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് സഹായം അഭ്യർത്ഥിക്കുന്ന വീഡിയോ വൈറലാകുന്നു. പാക് അധീന കശ്മീരിൽ താമസിക്കുന്ന മാലിക് വസീം യാചിക്കുന്ന രംഗമാണ് വീഡിയോയിലുള്ളത്. പാക് അധീന മേഖലയിലെ പ്രവിശ്യാ ഭരണകൂടത്തിന്റെ ക്രൂരതയിൽ നിന്നും തന്നേയും തന്റെ കുടുംബത്തേയും രക്ഷിക്കണമെന്നാണ് ആവശ്യം. അനധികൃത രേഖകൾ തരപ്പെടുത്തി ചില വ്യക്തികൾ തങ്ങളുടെ വീടും സ്വത്തും കയ്യടക്കിയെന്നാണ് മാലിക്കിന്റെ ആരോപണം.

1947ൽ ഇരുരാജ്യങ്ങളും വേർപ്പെട്ട സമയത്ത് പാക്അധീന കശ്മീർ മേഖലയിലേക്ക് എത്തിപ്പെട്ട വ്യക്തിയാണ് മാലിക്. മുസാഫർബാദിൽ അദ്ദേഹത്തിന് ഒരു വീടും അനുവദിച്ചുകിട്ടി. 1947-48 കാലഘട്ടത്തിൽ മേഖലയിൽ കൂട്ടക്കൊല ചെയ്യപ്പെട്ടവരോ പലായനം ചെയ്യപ്പെട്ടവരോ ആയ ഹിന്ദു-സിഖ് വംശജരുടെ ആയിരക്കണക്കിന് വീടുകളാണ് ഒഴിഞ്ഞുകിടന്നിരുന്നത്. അവിടെയുണ്ടാ യിരുന്നവർ ജമ്മുവിലേക്ക് ഓടിപോകേണ്ടി വന്നിരുന്നു. അതിലൊരു വീടാണ് മാലിക്കിനും ലഭിച്ചത്.

പാകിസ്താൻ നേരിട്ട് പിടിച്ചെടുത്ത പ്രദേശത്തെ വീടുകളാണ് കശ്മീരിൽ നിന്നുള്ളവർക്ക് പതിച്ചുനൽകിയത്. അന്ന് തുച്ഛമായ വിലയ്‌ക്ക് ലഭിച്ചിരുന്ന വീടുകൾ ഇന്ന് കോടിക്കണക്കിന് രൂപയ്‌ക്കാണ് വിറ്റുപോകുന്നത്. നിലവിൽ ഭൂമാഫിയയും സ്ഥലത്തെ പ്രമാണികളും വൻ കൈക്കൂലി മുടക്കി സർക്കാർ ഉദ്യോഗസ്ഥരെ വശത്താക്കുകയാണെന്നും സാധാരണക്കാരന്റെ വീടും വസ്തുക്കളും പിടിച്ചെടുക്കുന്നതുമാണ് നിലവിലെ പ്രശ്‌നം.

പോലീസ് എത്തി തങ്ങളെ ഒഴിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് പതിറ്റാണ്ടുകളായി തങ്ങൾ താമസിക്കുന്ന ഭൂമിയും വീടും മറ്റൊരാളുടെ പേരിലേക്ക് അനധി കൃതമായി മാറ്റിയിരിക്കുന്നു എന്ന വിവരം അറിഞ്ഞതെന്നാണ് മാലിക് പറയുന്നത്. ഈ കഴിഞ്ഞ 18-ാം തിയതിയാണ് മാലിക്കിനേയും പേരക്കുട്ടികളടക്കമുള്ള കുടുംബത്തേയും പ്രവിശ്യാഭരണകൂടം ഇറക്കിവിട്ടത്. അറുപതു മണിക്കൂറി ലേറെയായി തങ്ങളുടെ വീടിന് വെളിയിലെ റോഡിൽ തന്നെ മാലിക്കും കുടുംബവും മഴയും വെയിലും നനഞ്ഞ് കുത്തിയിരിക്കുകയാണ്.

തങ്ങളുടെ ഭൂമി മുൻകാലത്ത് ഹിന്ദു-സിഖ് കുടുംബങ്ങളുടേതായിരുന്നു. അവിടെയൊന്നും ഒരു മുസ്ലീംകുടുംബവും താമസിച്ചിരുന്നതല്ല. ഇന്ന് നടത്തുന്ന അവകാശവാദം തെറ്റാണ്. താനും കുടുംബവും പതിറ്റാണ്ടുകളായി താമസിച്ചിട്ടും ഇതുവരെ ഒരാളും ഉടമസ്ഥാവകാശം പറഞ്ഞ് വന്നിട്ടുമില്ലെന്നും മാലിക് പറയുന്നു. പാക് അധിനിവേശ കശ്മീരിലെ ജനങ്ങൾ സാങ്കേതികമായി ഇന്ത്യക്കാർ തന്നെയാണ്. എന്നാൽ വിഭജനത്തിന് ശേഷമുള്ള ലയന സമയത്ത് പാകിസ്താൻ അനധികൃതമായി സൈനിക ബലത്തിലാണ് കശ്മീരിന്റെ ഒരു ഭാഗം പിടിച്ചുവച്ചത്. 74 വർഷമായി ഇരുസർക്കാറുകളും തങ്ങളെ വഞ്ചിക്കുകയാണെന്നും ഇനി നരേന്ദ്രമോദിക്ക് മാത്രമേ തങ്ങളെ രക്ഷിക്കാനാവൂ എന്നും മാലിക് പറയുന്നു. എത്രയും പെട്ടെന്ന് പാക് അധീന കശ്മീരിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണമെന്നും മാലിക് അഭ്യർത്ഥിക്കുന്നു.

Tags: POKINDIA-PAK
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies