18 നിലകൾ, 16,000 ജീവനക്കാരെയും 30 യുദ്ധവിമാനങ്ങളെയും വഹിക്കും; അത്യാധുനിക സാങ്കേതിക സജ്ജീകരണങ്ങളും; വെള്ളത്തിൽ സഞ്ചരിക്കുന്ന നഗരമായി ഐഎൻഎസ് വിക്രാന്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

18 നിലകൾ, 16,000 ജീവനക്കാരെയും 30 യുദ്ധവിമാനങ്ങളെയും വഹിക്കും; അത്യാധുനിക സാങ്കേതിക സജ്ജീകരണങ്ങളും; വെള്ളത്തിൽ സഞ്ചരിക്കുന്ന നഗരമായി ഐഎൻഎസ് വിക്രാന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2022, 12:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചിരിക്കുകയാണ്. നാവിക സേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്ന, രാജ്യത്തിന് അഭിമാനമായ ഐഎൻഎസ് വിക്രാന്ത് അത്യാധുനിക സൗകര്യങ്ങളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. വെള്ളത്തിൽ ചലിക്കുന്ന നഗരമെന്നും ഇത് അറിയപ്പെടുന്നു.

ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രാന്തിന് 262 മീറ്റർ നീളവും 62 മീറ്റർ വീതിയുമുണ്ട്. റഷ്യൻ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച ഐഎൻഎസ് വിക്രമാദിത്യയ്‌ക്ക് ശേഷമുള്ള രാജ്യത്തെ രണ്ടാമത്തെ വിമാനവാഹിനിക്കപ്പലാണിത്. 18 നിലകളുള്ള കപ്പലിൽ 1,600 ഓളം ക്രൂവുമുണ്ട്. 16 കിടക്കകളുള്ള സാങ്കേതിക സംവിധാനങ്ങളോട് കൂടിയ ഹോസ്പിറ്റലും ഇതിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് ഫുട്‌ബോൾ ഗ്രൗണ്ടുകളുടെ വലുപ്പമുണ്ട് കപ്പലിന് എന്നാണ് കണക്കുകൂട്ടൽ.

കപ്പലിലെ എയർക്രാഫ്റ്റ് ഹാംഗർ രണ്ട് ഒളിമ്പിക് സൈസ് പൂളുകളോളം വലുതാണ്. മിഗ് ഫൈറ്റർ ജെറ്റുകളും ഹെലികോപ്റ്റുകളുമാകും ആദ്യഘട്ടത്തിൽ കപ്പൽ വഹിക്കുക. പരീക്ഷണങ്ങൾക്ക് ശേഷം കൂടുതൽ യുദ്ധവിമാനങ്ങളെ വഹിക്കും. 44500 ടൺ ഭാരമുണ്ട് കപ്പലിന്.

ഐഎൻഎസ് വിക്രാന്തിന് 1,600 ജീവനക്കാരെയും 30 വിമാനങ്ങളെയും ഉൾപ്പെടുത്താൻ കഴിയും. മണിക്കൂറിൽ 3000 ചപ്പാത്തി ഉണ്ടാക്കാൻ കഴിയുന്ന യന്ത്രങ്ങളാണ് ഇവിടുത്തെ അടുക്കളയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഒരു ദശാബ്ദത്തിലേറെ സമയമെടുത്ത് നിർമ്മിച്ച ഈ യുദ്ധക്കപ്പലിൽ 16 കിടക്കകളുള്ള ആശുപത്രി, 250 ടാങ്കർ ഇന്ധനങ്ങൾ, 2,400 കമ്പാർട്ടുമെന്റുകൾ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. 76 ശതമാനം ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിച്ചാണ് 15 വർഷം കൊണ്ട് കപ്പലിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

 

 

Tags: INS Vikrant
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies