പിതാവിനെ കൊന്നത് 6 മാസം മുമ്പ്; ഉറക്കഗുളിക നൽകി മയക്കി കഴുത്തറുത്തു; രക്തം വാർന്നതിന് ശേഷം 10 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ കയറ്റി; അമ്മയുടെയും മകന്റെയും നടുക്കുന്ന ക്രൂരതയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിതാവിനെ കൊന്നത് 6 മാസം മുമ്പ്; ഉറക്കഗുളിക നൽകി മയക്കി കഴുത്തറുത്തു; രക്തം വാർന്നതിന് ശേഷം 10 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ കയറ്റി; അമ്മയുടെയും മകന്റെയും നടുക്കുന്ന ക്രൂരതയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

Woman, son kill husband, store 10 body parts in fridge

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 06:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടന്ന ശ്രദ്ധാ മോഡൽ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. പിതാവിനെ കൊന്ന് പത്ത് കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയായിരുന്നു ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്ന് ഡൽഹി ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി. അമ്മ പൂനം, മകൻ ദീപക് എന്നിവരാണ് കേസിലെ പ്രതികൾ. അഞ്ജൻ ദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്.

കിഴക്കൻ ഡൽഹിയിലെ ത്രിലോക്പുരിക്ക് സമീപം പാണ്ഡവ് നഗറിലാണ് സംഭവം നടന്നത്. പൂനം രണ്ടാമാതായി വിവാഹം കഴിച്ചയാളാണ് കൊല്ലപ്പെട്ട അഞ്ജൻ ദാസ്. ആദ്യ ഭർത്താവിൽ ജനിച്ച മകനാണ് ദീപക്. 2016ലാണ് പൂനത്തിന്റെ ഭർത്താവ് മരിച്ചത്. തുടർന്ന് 2017ൽ അഞ്ജൻ ദാസിനെ വിവാഹം ചെയ്തു.

അമ്മയും മകനും ചേർന്ന് അഞ്ജൻ ദാസിനെ ആറ് മാസങ്ങൾക്ക് മുമ്പാണ് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം പത്ത് കഷ്ണങ്ങളാക്കി വെട്ടിനുറുക്കി വീട്ടിലെ ഫ്രഡ്ജിൽ സൂക്ഷിച്ചു. പിടിക്കപ്പെട്ടതോടെ പ്രതികൾ ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്.

മെയ് 30നായിരുന്നു കൊലപാതകം. അഞ്ജൻ ദാസിന് ഉറക്കഗുളിക കലർത്തിയ മദ്യം നൽകി മയക്കി കിടത്തി കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഒരു ദിവസം മുഴുവനും മൃതദേഹം അങ്ങനെ സൂക്ഷിച്ചു. രക്തം മുഴുവൻ വാർന്നുപോകാനാണ് ഇപ്രകാരം ചെയ്തത്. അതിന് ശേഷം പത്ത് കഷ്ണങ്ങളാക്കി വെട്ടിനുറുക്കി. പിന്നീട് പല ദിവസങ്ങളിലായി ഡൽഹിയിലെ ആളൊഴിഞ്ഞ ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.

കൊല്ലപ്പെട്ടയാളുടെ ശരീരഭാഗങ്ങളിൽ ആറ് കഷ്ണങ്ങൾ പോലീസ് ഇതിനോടകം കണ്ടെടുത്തു കഴിഞ്ഞു. ജൂൺ അഞ്ചിനായിരുന്നു രാംലീല മൈതാനത്തിന് സമീപത്ത് നിന്നും ചില ശരീരഭാഗങ്ങൾ ആദ്യമായി പോലീസിന് ലഭിച്ചത്. മൂന്ന് ദിവസത്തിന് ശേഷം രണ്ട് കാലുകളും തുടകളും തലയോട്ടിയും മറ്റൊരിടത്ത് നിന്ന് കണ്ടെത്തി. ഇതോടെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ചില കുടുംബപ്രശ്‌നങ്ങളാണ് അഞ്ജൻ ദാസിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Tags: Delhifridge
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies