എന്തിനാണ് കേരളാ സ്റ്റോറിയെ എതിർക്കുന്നത്. രണ്ട് വർഷം മുമ്പാണ് മലയാളത്തിലെ മാദ്ധ്യമങ്ങൾ ഇത് പറഞ്ഞത്. അന്ന് ഒന്നും ആരും എതിർത്തില്ല. പിന്നെ ഇപ്പോൾ എതിർക്കുന്നത് എന്തിനാണെന്ന് ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുള്ളകുട്ടി. മുസ്ലീം സമൂഹം ജിഹാദികൾക്കെതിരെയുള്ള എല്ലാ നീക്കത്തെയും സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ വോട്ട് ബാങ്ക് രാഷ്‌ട്രിയം മുസ്ലീം സമുഹം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
കേരളാ സ്‌റ്റോറിയ്‌ക്കെചിരായി വലിയ അക്ഷേപങ്ങലാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ നിരവധി ഇന്ത്യ വിരുദ്ധ സിനിമകൾക്ക് വേണ്ടി വാദിച്ച സംസ്ഥാനമാണഅ കേരളം. അലി അക്ബറിന്റെ സിനിമയ്‌ക്കെതിരെയും ഇത്തരത്തിൽ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇത്തവണ ഇത് കേരളത്തിലെ ലൗജിഹാദ് പ്രശ്‌നങ്ങളെ മൂടി വെയ്‌ക്കാനുള്ള ശ്രമങ്ങൾക്ക് സിനിമ വിഘാതമാകുമെന്നുള്ള കാരണത്തലാണ് എതിർപ്പ് ഉണ്ടാകുന്നത്.
Comments