ലൗജിഹാദ് ടീച്ചറുടെ നേതൃത്വത്തിൽ!പെൺകുട്ടികൾക്ക് വളയിടാനും കുങ്കുമം തൊടാനും വിലക്ക്, പർദ്ദ ധരിക്കാൻ നിർബന്ധം; പോലീസ് ഒത്താശയിൽ ഹൈന്ദവർക്കെതിരെ വ്യാജ കേസും; കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അയയ്ക്കാതെ രക്ഷിതാക്കൾ; ഇടപെട്ട് ദേശീയ ബാലാവകാശ കമ്മിഷൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലൗജിഹാദ് ടീച്ചറുടെ നേതൃത്വത്തിൽ!പെൺകുട്ടികൾക്ക് വളയിടാനും കുങ്കുമം തൊടാനും വിലക്ക്, പർദ്ദ ധരിക്കാൻ നിർബന്ധം; പോലീസ് ഒത്താശയിൽ ഹൈന്ദവർക്കെതിരെ വ്യാജ കേസും; കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അയയ്‌ക്കാതെ രക്ഷിതാക്കൾ; ഇടപെട്ട് ദേശീയ ബാലാവകാശ കമ്മിഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2023, 11:35 am IST
Facebook
Twitter
WhatsAppTelegram

ഞെട്ടിപ്പിക്കുന്ന വാർത്തയാണ് മഹാരാഷ്‌ട്രയിലെ റാഹുരി മേഖലയിലെ അഹമ്മദ്‌നഗർ ജില്ലയിൽ നിന്ന് പുറത്തുവരുന്നത്. ഉമ്പ്രേ ഗ്രാമവാസികളായ രക്ഷിതാക്കൾ അവരുടെ പെൺമക്കളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അയയ്‌ക്കാൻ ഭയപ്പെടുന്നതായാണ് വിവരം. ലൗജിഹാദ് ഭീതിയെ തുടർന്നാണ് രക്ഷിതാക്കൾ വേദനയോടെ തീരുമാനമെടുത്തതെന്നാണ് സൂചന

ഔദ്യോഗിക വാർത്താകുറിപ്പിൽ ഉമ്പ്രേ ഗ്രാമപഞ്ചായത്ത് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ലൗജിഹാദിന് ഇരയായ പെൺകുട്ടികളുടെ മാതാപിതാക്കളും മറ്റ് ഹൈന്ദവരായ രക്ഷിതാക്കളുമാണ് തീരുമാനമെടുത്തത്. കുട്ടികളെ സ്‌കൂളിലേക്കും അത് കഴിഞ്ഞുള്ള ട്യൂഷനും വിടില്ലെന്നാണ് ഇവരുടെ തീരുമാനം

‘തദ്ദേശ ഭരണകൂടം സുരക്ഷ നൽകാതെ ഗ്രാമത്തിലെ ഒരു വിദ്യാർത്ഥിയെയും സ്‌കൂളിലേക്ക് അയയ്‌ക്കില്ല. ഈ അടുത്തായി ഉണ്ടായ കേസുകളിൽ ഞങ്ങൾ ഭയപ്പെട്ടിരിക്കുകയാണ്. ഞങ്ങളുടെ കുട്ടികളുടെ കാര്യം നോക്കേണ്ടതുണ്ട്. ഇനി അവർ ചെറിയ വീട്ടു ജോലികൾ ചെയ്ത് ജീവിക്കട്ടെ. പഠിക്കാൻ പോയാൽ അവർക്ക് നേരിടേണ്ടിവരുന്നത് ദുരനുഭവങ്ങളാണ്.

ലൗജിഹാദിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ ഹൈന്ദവര്‍ക്കെതിരെ വ്യാജ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതികളുടെ വാക്ക് കേട്ട് പോലീസ് നിരന്തരമായി ഹിന്ദുക്കളെ ആക്രമിക്കുന്നു, ഇരകളുടെ മാതാപിതാക്കളെ മര്‍ദ്ദനത്തിനിരയാക്കുന്നു.വ്യാജ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസുകാര്‍ക്കെതിരെയും തദ്ദേശ ഭരണകൂടത്തിനെതിരെയും നടപടി വേണം’- നടപടി ആവശ്യപ്പെട്ടുള്ള കത്തില്‍ അവര്‍ പറയുന്നു.

അഹമ്മദ്‌നഗർ ജില്ലയിലെ നാല് പെൺകുട്ടികളാണ് പരാതിയുമായി രംഗത്തെത്തിയത്. ആവേജ് നിസാർ ഷെയ്ഖ്,കൈഫ് ഷെയ്ഖ്,സോഹയിൽ ഷെയ്ഖ്, ഹീന ഷെയ്ഖ്,അലീഷ ഷെയ്ഖ്,സലീതം പത്താൻ, ഇൽത്താഫ് ഷെയ്ഖ്, ഷക്കീർ ഷെയ്ഖ് എന്നിവരാണ് കുട്ടികളെ കുടുക്കി ബുർഖ ധരിക്കാനും മതംമാറാനും നിർബന്ധിച്ചത്.

ട്യൂഷൻ ടീച്ചറായ ഹീനയുടെ നേതൃത്വത്തിലാണ് പഠിക്കാനെത്തുന്ന പെൺകുട്ടികളെ മതംമാറ്റുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്. കുങ്കുമവും വളകളും ധരിക്കുന്നത് ഇവർ വിലക്കിയിരുന്നു. പിന്നാലെ മുസ്ലീം യുവാക്കളെ ട്യൂഷൻ സെന്ററിലേക്ക് കൊണ്ടുവന്നു. ബന്ധുക്കളാണെന്ന് പറഞ്ഞ് കൊണ്ടുവന്ന യുവാക്കളോട് സുഹൃത്തുക്കളാകാൻ നിർബന്ധിച്ചു.

Noted!
I will visit Ahmadnagar to inquire into the case. https://t.co/Gkjt6XjHl9

— प्रियंक कानूनगो Priyank Kanoongo (@KanoongoPriyank) July 31, 2023

“>

പെണ്‍കുട്ടികളെ വ്യാജ പ്രണയത്തില്‍ വീഴ്‌ത്തിയ ഇവര്‍ മതംമാറാനും പര്‍ദ്ദ ധരിക്കാന്‍ നിര്‍ബന്ധിച്ചു. കുട്ടികള്‍ ഇവരുടെ യാഥാര്‍ത്ഥ മുഖം തിരിച്ചറിഞ്ഞതോടെ എട്ടുപേര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. ടീച്ചറിന്റെ സഹായത്തോടെ പെണ്‍കുട്ടികളുടെ ഫോട്ടോ കൈക്കലാക്കി ഇത് മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്താനും ഇവര്‍ ഉപയോഗിച്ചിരുന്നു. അതേസമയം ദേശീയ ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ പ്രിയങ്ക് കാനൂങ്കോ വിഷയത്തില്‍ ഇടപെട്ടു. അഹമ്മദ് നഗര്‍ സന്ദര്‍ശിച്ച് കേസിനെപ്പറ്റി പരിശോധിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

Tags: villagersfromtoschoolLoveGirlsJihad
Share
Tweet
SendShare

More News from this section

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies