പാനൂർ സ്ഫോടനക്കേസ്; ബോംബ് നിർമ്മിക്കാനുള്ള വസ്തുക്കൾ എത്തിയത് എവിടെ നിന്ന്? വാങ്ങിയത് ഷിജാലും ഷിബിൻ ലാലും; കൂടുതൽ വിവരങ്ങൾ പുറത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാനൂർ സ്ഫോടനക്കേസ്; ബോംബ് നിർമ്മിക്കാനുള്ള വസ്തുക്കൾ എത്തിയത് എവിടെ നിന്ന്? വാങ്ങിയത് ഷിജാലും ഷിബിൻ ലാലും; കൂടുതൽ വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2024, 09:03 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ‌: പാനൂർ സ്ഫോടന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബോംബ് നിർമ്മിക്കാനവശ്യമായ വസ്തുക്കൾ വാങ്ങിയത് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഡിവൈഎഫ്ഐ ഭാരവാഹിയായ ഷിജാലും ഷിബിൻ ലാലുമാണ് ബോംബ് നിർമ്മാണ വസ്തുക്കൾ വാങ്ങിയത്. കല്ലിക്കണ്ടിയിൽ നിന്നാണ് ബോംബിനുള്ള സ്റ്റീൽ പാത്രങ്ങൾ വാങ്ങിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. സ്ഫോടക വസ്തുക്കൾ എവിടെ നിന്നെത്തിച്ചുവെന്നതിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

ഇന്നലെ പോലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. രാഷ്‌ട്രീയ എതിരാളികൾക്കെതിരെ പ്രയോ​ഗിക്കാൻ ലക്ഷ്യമിട്ടാണ് പ്രതികൾ ബോംബ് നിർമ്മിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ പ്രതികൾക്ക് ജാമ്യം നൽകിയാൽ രാഷ്‌ട്രീയ സംഘർഷത്തിന് സാധ്യതയുണ്ട്. മുഴുവൻ പ്രതികളുടെയും അറിവോട് കൂടിയായിരുന്നു ബോംബ് നിർമ്മാണമെന്നും റിമാൻഡ് റിപ്പോർ‌ട്ടിൽ പറയുന്നു.

​ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ബോംബ് നിർമ്മാണത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. എന്നാൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കൾ എങ്ങനെ ​ഈ സംഘത്തിൽ ഉൾപ്പെട്ടെന്നതിന് പാർട്ടി ഉത്തരം നൽകേണ്ട അവസ്ഥയിലാണ്. സംഭവം വിവാദമായി ആളിക്കത്തുന്നതിനിടയിൽ പ്രതികൾക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് ആവർത്തിക്കുകയാണ്  സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. സിപിഎമ്മിന് വേണ്ടി ആയുധം ഉണ്ടാക്കാൻ ഡിവൈഎഫ്ഐ‌യെ ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് അ​ദ്ദേഹം പറയുന്നത്.

സിപിഎമ്മിനെ സംരക്ഷിക്കാനായി കാപ്സ്യൂളുമായി മുഖ്യമന്ത്രിയും കണ്ണൂർ ലോക്സഭ സ്ഥാനാർത്ഥി കെ.കെ ശൈലജയും രം​ഗത്തെത്തിയിരുന്നു. എന്നാൽ ഇവയെല്ലാം പ്രതിരോധത്തിലാക്കും വിധത്തിലാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. ഓരോ ദിവസം പുറത്തുവരുന്ന വിവരങ്ങൾ സിപിഎമ്മിനെ ഭയത്തിലാഴ്‌ത്തുന്നുണ്ടെന്നാണ് വിവരം.

Tags: PoliceCPMPanoor Bomb Attack
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies