പാലസ്തീനിലെ സാധാരണക്കാരായ ജനങ്ങൾക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യമുണ്ടാകണം; ദ്വിരാഷ്ട്ര പ്രശ്‌ന പരിഹാരത്തിനുള്ള പിന്തുണ ആവർത്തിച്ച് ഇന്ത്യ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാലസ്തീനിലെ സാധാരണക്കാരായ ജനങ്ങൾക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യമുണ്ടാകണം; ദ്വിരാഷ്‌ട്ര പ്രശ്‌ന പരിഹാരത്തിനുള്ള പിന്തുണ ആവർത്തിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2024, 10:22 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: പാലസ്തീനിലെ ജനങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും, ദ്വിരാഷ്‌ട്ര പ്രശ്‌ന പരിഹാരത്തിന് എല്ലായ്‌പ്പോഴും പിന്തുണ നൽകുമെന്നുമുള്ള നിലപാട് ആവർത്തിച്ച് ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ്. ഇരുപക്ഷവും തമ്മിലുള്ള ചർച്ചകളിലൂടെ മാത്രമേ മേഖലയിൽ സമാധാനം പുലരാനുള്ള നിർദേശങ്ങൾ ലഭിക്കുകയുള്ളു എന്നും രുചിര കാംബോജ് ആവർത്തിച്ചു.

” ഇസ്രായേലിന്റേയും പാലസ്തീന്റേയും സുരക്ഷാ ആവശ്യങ്ങൾ ഒരേ പോലെ പരിഗണിക്കപ്പെടണം. സുരക്ഷിതമായ അതിർത്തിക്കുള്ളിൽ ഒരു സ്വതന്ത്ര രാജ്യമായി മുന്നോട്ട് പോകാൻ കഴിയുന്ന രീതിയിൽ ദ്വിരാഷ്‌ട്ര പ്രശ്‌ന പരിഹാരം ഉണ്ടാക്കുകയാണ് വേണ്ടത്. ഈ ആവശ്യത്തെ ഇന്ത്യ ശക്തമായി തന്നെ പിന്തുണയ്‌ക്കും. പ്രശ്‌നത്തിന് ശാശ്വതമായ ഒരു പരിഹാരം ഉണ്ടാക്കാൻ മുൻകയ്യെടുക്കണമെന്ന് എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുകയാണ്. സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ട്.

ആറ് മാസത്തിലധികമായി ഗാസയിൽ സംഘർഷം തുടരുകയാണ്. അതുണ്ടാക്കിയ മാനുഷിക പ്രതിസന്ധിയും വളരെ വലുതാണ്. ഈ പ്രശ്‌നം ഗാസയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ഒരു വലിയ പ്രദേശത്തെ അസ്ഥിരതയിലേക്ക് നയിക്കുന്ന നീക്കമാണത്. സംഘർഷത്തിൽ സാധാരണക്കാരുടേയും സ്ത്രീകളുടേയും കുട്ടികളുടേയും ജീവൻ നഷ്ടപ്പെടുന്നത് അംഗീകരിക്കാനാകില്ല. ഇതിനെ എല്ലാക്കാലത്തും ഇന്ത്യ ശക്തമായി തന്നെ അപലപിച്ചിട്ടുണ്ട്. ഏതൊരു സാഹചര്യത്തിലും അന്താരാഷ്‌ട്ര മാനുഷിക നിയമങ്ങൾ പാലിക്കപ്പെടുക തന്നെ വേണമെന്നും” രുചിര കാംബോജ് വ്യക്തമാക്കി.

Tags: israelUNFEATURED2Palestine
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies