തൃണം എന്ന് പറഞ്ഞാൽ പുല്ല് എന്നാണ്; ഒരു 'പുല്ല് പാർട്ടി'യിലേക്കാണ് അൻവർ പോയതെന്ന് എ.കെ . ബാലൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃണം എന്ന് പറഞ്ഞാൽ പുല്ല് എന്നാണ്; ഒരു ‘പുല്ല് പാർട്ടി’യിലേക്കാണ് അൻവർ പോയതെന്ന് എ.കെ . ബാലൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 12:12 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവെച്ച പി.വി അൻവറിനെയും തൃണമൂൽ കോൺഗ്രസിനെയും പരിഹസിച്ച് സിപിഎം നേതാവ് എ.കെ ബാലൻ. തൃണം എന്ന് പറഞ്ഞാൽ പുല്ല് എന്നാണ്. ഒരു പുല്ല് പാർട്ടിയിലേക്കാണ് അൻവർ പോയതെന്നായിരുന്നു എ.കെ. ബാലന്റെ പ്രതികരണം. അന്വർത്ഥമായ പേരുള്ള പാർട്ടിയിലേക്കാണ് പോയതെന്നും കേരള രാഷ്‌ട്രീയത്തിൽ പുല്ലുവിലയാണെന്നും എ.കെ ബാലൻ പറഞ്ഞു.

രാവിലെയാണ് സ്പീക്കർ എ.എൻ. ഷംസീറിനെ നേരിട്ട് കണ്ട് പി.വി അൻവർ രാജിക്കത്ത് കൈമാറിയത്. നിലമ്പൂരിൽ ഇനി മത്സരിക്കില്ലെന്നും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി ഞങ്ങളുടെ മുഴുവൻ ശക്തിയും ഉപയോഗിച്ച് പോരാടുമെന്നും അൻവർ പറഞ്ഞു. താൻ നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനുണ്ടായ മാനഹാനിക്ക് അൻവർ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു എ.കെ ബാലന്റെ പ്രതികരണം.

നിലമ്പൂരിലെ ജനങ്ങളോട് നടത്തിയ ഏറ്റവും വലിയ വെല്ലുവിളിയാണ് അൻവറിന്റെ രാജിയെന്ന് എ.കെ ബാലൻ പറഞ്ഞു. ഡിഎംെകയിലേക്ക് പോയാൽ രക്ഷകിട്ടുമെന്ന് വിചാരിച്ചു, എടുത്തില്ല. ബിജെപിയിലേക്ക് എടുത്തില്ല, കോൺഗ്രസിലേക്ക് രക്ഷയില്ല, ലീഗിലേക്ക് രക്ഷയില്ല. എന്നിട്ട് ഇവിടെയെങ്ങുമില്ലാത്ത ഒരു പാർട്ടിയെ തേടി ഉത്തരേന്ത്യയിൽ പോകണ്ട എന്തൊരു ആവശ്യമാണ് ഉണ്ടായിരുന്നതെന്ന് എ.കെ ബാലൻ ചോദിച്ചു.

എന്തിനാണ് എന്റെ പ്രിയപ്പെട്ട സുഹൃത്ത് അൻവർ ഈ ആത്മഹത്യയിലേക്ക് പോകുന്നതെന്ന് മനസിലാകുന്നില്ല. ഞങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ? അയാൾ പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ മുഖ്യമന്ത്രി മൂന്ന് കമ്മീഷനെയാണ് വെച്ചു കൊടുത്തതെന്നും എ.കെ ബാലൻ പറഞ്ഞു. എന്തിനാണ് ഈ രാഷ്‌ട്രീയ ആത്മഹത്യയിലേക്ക് പോയതെന്ന് മനസിലാകുന്നില്ലെന്ന് എ.കെ. ബാലൻ ആവർത്തിച്ചു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും എഡിജിപി അജിത് കുമാറും ഉൾപ്പെടെയുള്ളവർക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളോടെയാണ് അൻവറും സിപിഎമ്മും പരസ്യമായി തെറ്റിപ്പിരിഞ്ഞത്. ഇതിന് ശേഷം ഡിഎംകെയിലേക്ക് ചേക്കേറിയെങ്കിലും എം.കെ സ്റ്റാലിനിൽ നിന്ന് വേണ്ട പിന്തുണ ലഭിച്ചില്ല. പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളുമായി പുലർത്തുന്ന അടുപ്പമാണ് ഡിഎംകെയെ പിന്നോട്ടുവലിച്ചത്. ലീഗിന്റെ പിന്തുണയോടെ യുഡിഎഫിലെത്താൻ നീക്കം നടത്തിയെങ്കിലും കോൺഗ്രസിലെ പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് തിരിച്ചടിയായി. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറിയത്.

Tags: എം.കെ സ്റ്റാലിൻപി.വി അൻവർCPIMkerala politicspv anvarസിപിഎംപിണറായി വിജയൻAK Balanഎ. കെ ബാലൻ
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies