48 കിലോയുണ്ടായിരുന്ന തുഷാര മരിക്കുമ്പോൾ 21 കിലോ മാത്രം; ആമാശയം ശൂന്യം; പട്ടിണിക്കിട്ട് കൊന്നത് പ്രിയതമനും ഭർതൃമാതാവും ചേർന്ന്; ഇരുവർക്കും ജീവപര്യന്തം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

48 കിലോയുണ്ടായിരുന്ന തുഷാര മരിക്കുമ്പോൾ 21 കിലോ മാത്രം; ആമാശയം ശൂന്യം; പട്ടിണിക്കിട്ട് കൊന്നത് പ്രിയതമനും ഭർതൃമാതാവും ചേർന്ന്; ഇരുവർക്കും ജീവപര്യന്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2025, 03:47 pm IST
FacebookTwitterWhatsAppTelegram

കൊല്ലം പൂയപ്പള്ളിയിൽ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ. കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ശിക്ഷാവിധി. പ്രതികൾ രണ്ടുപേരും ഒരു ലക്ഷം രൂപ വീതം പിഴയൊടുക്കണം. ഭർത്താവ് ചന്ദുലാൽ, ഭർതൃമാതാവ് ​ഗീതാലാലി എന്നിവർ കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

2019 മാർച്ച്‌ 21-നാണ് 28-കാരി തുഷാര പട്ടിണികിടന്ന് മരിക്കുന്നത്. ഭർതൃവീട്ടിൽ വച്ചായിരുന്നു സംഭവം. ആശുപത്രിയിലേക്ക് തുഷാരയുടെ വീട്ടുകാർ എത്തുമ്പോൾ യുവതിയെ കണ്ട് അവർ അമ്പരന്നുപോയിരുന്നു. ശോഷിച്ച്, എല്ലൊട്ടി, വാരിയെല്ലുകൾ പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു തുഷാരയുടെ മൃതദേഹം. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഭർതൃവീട്ടുകാരുടെ കൊടുംക്രൂരത പുറത്തുവന്നത്.

മരണസമയത്ത് തുഷാരയുടെ ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശം പോലും ഉണ്ടായിരുന്നില്ല. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ തുഷാരയെ പട്ടിണിക്കിട്ട് കൊന്നതാണെന്ന് പിന്നീട് തെളിഞ്ഞു. പറഞ്ഞുറപ്പിച്ച സ്ത്രീധനം മുഴുവൻ നൽകാൻ വൈകിയെന്ന് പറഞ്ഞായിരുന്നു തുഷാരയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. വീട്ടുകാരെ കാണുന്നതിൽ നിന്ന് വിലക്കിയും യുവതി ജന്മം നൽകിയ രണ്ട് പെൺകുഞ്ഞുങ്ങളെ ലാളിക്കാൻ പോലും സമ്മതിക്കാതെയും ഭർതൃവീട്ടുകാർ തുഷാരെ പീഡിപ്പിച്ചു.

മൂത്ത കുഞ്ഞിനെ നഴ്സറിയിൽ ചേർക്കുന്ന സമയത്ത് അമ്മയെ ഒപ്പം കാണാതിരുന്നപ്പോൾ അദ്ധ്യാപകർ തിരക്കിയിരുന്നു. എന്നാൽ അമ്മ കിടപ്പുരോ​ഗിയാണെന്നായിരുന്നു മറുപടി. സ്കൂളിൽ ചേർക്കുമ്പോൾ കുട്ടിയുടെ വിവരങ്ങൾ എഴുതുന്ന രേഖയിൽ അമ്മയുടെ പേരിന്റെ സ്ഥാനത്ത് തുഷാര എന്ന് എഴുതുന്നതിന് പകരം ​ഗീതലാലി എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. മക്കളിൽ നിന്ന് എല്ലാവിധത്തിലും തുഷാരയെ അകറ്റാൻ ഭർതൃവീട്ടുകാർ ശ്രമിച്ചിരുന്നു. രണ്ടാമത്തെ പ്രസവ സമയത്ത് തുഷാരയ്‌ക്ക് 48 കിലോ ഭാരവും കുഞ്ഞിന് മൂന്ന് കിലോയോളം തൂക്കവും ഉണ്ടായിരുന്നു. എന്നാൽ മരണ സമയത്ത് 21 കിലോ ഭാരം മാത്രമായിരുന്നു യുവതിക്കുണ്ടായിരുന്നത്.

എല്ലാ കണ്ടെത്തലുകൾക്കും തെളിവുകൾ സമർപ്പിച്ചുകൊണ്ടായിരുന്നു കേസിൽ പ്രോസിക്യൂഷൻ വാദം നടത്തിയത്. ഒടുവിൽ കുറ്റക്കാരായ രണ്ടുപേർക്കും ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു കോടതി.

Tags: DOWRY DEATHThushara Murder Case
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies