ഇന്‍ഫാന്റിനോയുടെ 'കാമുകിക്ക്' ആറക്ക തുക നല്‍കിയെന്ന് റിപ്പോര്‍ട്ട്; ഫിഫ പ്രസിഡന്റ് വീണ്ടും വിവാദത്തില്‍
Saturday, August 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇന്‍ഫാന്റിനോയുടെ ‘കാമുകിക്ക്’ ആറക്ക തുക നല്‍കിയെന്ന് റിപ്പോര്‍ട്ട്; ഫിഫ പ്രസിഡന്റ് വീണ്ടും വിവാദത്തില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2026, 02:48 pm IST
Facebook
Twitter
WhatsAppTelegram

സൂറിച്ച്: ലോകകപ്പിന്റെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തെച്ചൊല്ലിയ വിവാദങ്ങള്‍ക്കിടെ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോക്കെതിരെ പുതിയ ആരോപണം. യുവേഫ ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്ത് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന യുവേഫ ജീവനക്കാരിക്ക് ആറക്ക തുക നല്‍കിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ബ്രിട്ടീഷ് മാധ്യമമായ ഡെയ്ലി ടെലിഗ്രാഫാണ് ആരോപണം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്‍ഫാന്റിനോയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന യുവേഫയിലെ ജീവനക്കാരിക്ക് സ്ഥാപനത്തില്‍ നിന്ന് വന്‍തുക ലഭിച്ചെന്നാണ് റിപ്പോര്‍ട്ടിലെ ആരോപണം. യുവേഫ വിട്ടതിന് പിന്നാലെ ഒരു പ്രാദേശിക ബിസിനസ് സ്‌കൂളില്‍ എംബിഎ പഠിക്കുന്നതിനുള്ള ഫീസും ഇവര്‍ക്ക് യുവേഫ നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2000 മുതല്‍ 2016 വരെയാണ് ഇന്‍ഫാന്റിനോ യുവേഫയില്‍ പ്രവര്‍ത്തിച്ചത്. ജനറല്‍ സെക്രട്ടറിയായിരുന്ന കാലയളവിലെ സാമ്പത്തിക ഇടപാടുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

എന്നാല്‍ ആരോപണങ്ങള്‍ ഇന്‍ഫാന്റിനോയും യുവേഫയും ശക്തമായി നിഷേധിച്ചു. ജീവനക്കാര്‍ സ്ഥാപനം വിടുമ്പോള്‍ നല്‍കുന്ന സാധാരണ ‘ഡിപ്പാര്‍ച്ചര്‍ പേയ്മെന്റ്’ മാത്രമാണ് നല്‍കിയതെന്നാണ് യുവേഫയുടെ വിശദീകരണം. അന്നത്തെ ചട്ടങ്ങള്‍ പൂര്‍ണമായി പാലിച്ചാണ് തുക അനുവദിച്ചതെന്നും യുവേഫ വക്താവ് വ്യക്തമാക്കി. 2016ന് ശേഷം ഇത്തരം പേയ്മെന്റുകളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഫാന്റിനോയുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് യുവേഫയിലോ ഫിഫയിലോ ഇതുവരെ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഫിഫ വ്യക്തമാക്കി. ആരോപണങ്ങള്‍ അപകീര്‍ത്തികരമാണെന്നും ഫിഫ വക്താവ് പ്രതികരിച്ചു. അതേസമയം, ലോകകപ്പിന്റെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള നീക്കം വിവാദമായതിന് പിന്നാലെയാണ് ഇന്‍ഫാന്റിനോക്കെതിരെ പുതിയ ആരോപണം ഉയരുന്നത്. ഇതോടെ ഫിഫ അധ്യക്ഷനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ വീണ്ടും ശക്തമായിരിക്കുകയാണ്.

Tags: UEFAGianni Infantino’s‘lover’ was paid off
Share
Tweet
SendShare

More News from this section

മെസ്സിയെ ലക്ഷ്യമിട്ട് വധശ്രമത്തിന് പദ്ധതി? ലോകകപ്പിനിടെ ഞെട്ടിക്കുന്ന സുരക്ഷാ ഭീഷണി; ക്രിസ്റ്റ്യാനോയ്‌ക്കും ഭീഷണി; റിപ്പോര്‍ട്ട് പുറത്ത്

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് കരുത്തായി അര്‍ജന്റീനയും മെക്സിക്കോയും; യൂറോപ്യന്‍ എതിര്‍പ്പിനിടെ പിന്തുണ ശക്തമാകുന്നു

സന്തോഷ് ട്രോഫി വീണ്ടും കേരളത്തിലേക്ക്? ഫൈനല്‍ റൗണ്ടിന് ആതിഥേയരാകാന്‍ കെഎഫ്എ രംഗത്ത്

യമാലും കാമുകിയും പിരിഞ്ഞോ? ഇനസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി വൈറല്‍; ആരാധകര്‍ക്ക് സംശയം

റയലില്‍ തന്നെ വിനീഷ്യസ്! 2032 വരെ പുതിയ കരാര്‍; ആഴ്സണലിന്റെ സ്വപ്‌നത്തിന് വിരാമം

ഇംഗ്ലണ്ടിനെതിരായ ചരിത്ര സെമി ജയം ഇനി ‘ദേശീയ ടീം ദിനം’; ജൂലൈ 15 ആഘോഷിക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

Latest News

കെ.സി.എൽ ചിറകിലേറി ഐപിഎൽ സ്വപ്നങ്ങളിലേക്ക്

നീരജിന് പിന്നാലെ മറ്റൊരു ഇന്ത്യന്‍ ജാവലിന്‍ മെഡല്‍; ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയുമായി 19കാരന്‍ ആശിഷ് യാദവ്

പരിക്കിനെ മറികടന്ന് ഗംഭീര തിരിച്ചുവരവ്; ആദ്യ വേള്‍ഡ് ടൂര്‍ ഫൈനലില്‍ അശ്മിത ചാലിഹ; ഫൈനലില്‍ ചൈനീസ് താരത്തെ നേരിടും

സെഞ്ചുറിയുമായി മലയാളി താരം ദേവ്ദത്ത് പടിക്കല്‍; ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ മൂന്നാം നമ്പര്‍ ഉറപ്പിക്കുമോ?

‘എന്റെ നാട്ടിലേക്ക് മടങ്ങണം, ഭൂമി വേണം’; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട് സഹായം തേടി ഋഷഭ് പന്ത്

ഇന്‍ഫാന്റിനോയുടെ ‘കാമുകിക്ക്’ ആറക്ക തുക നല്‍കിയെന്ന് റിപ്പോര്‍ട്ട്; ഫിഫ പ്രസിഡന്റ് വീണ്ടും വിവാദത്തില്‍

ടെസ്റ്റ് കാണാന്‍ ഇനി ടിക്കറ്റെടുക്കേണ്ട; ഇന്ത്യ-ശ്രീലങ്ക പോരാട്ടത്തിന് ആരാധകര്‍ക്ക് വമ്പന്‍ ഓഫര്‍

കൊച്ചിക്ക് ഇനി ലോകോത്തര ക്രിക്കറ്റ് സ്റ്റേഡിയം; ചെങ്ങമനാട്ടെ 10 ഹെക്ടര്‍ ഭൂമി തരംമാറ്റാന്‍ സര്‍ക്കാര്‍ അനുമതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies