ജെ ജയലളിത ഹിന്ദുത്വ നേതാവായിരുന്നു; തെളിവുകൾ നിരത്തി കെ അണ്ണാമലൈ ; വിഷയത്തിൽ സംവാദത്തിന് ഏ ഐ ഡി എം കെ നേതാക്കൾക്ക് ക്ഷണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജെ ജയലളിത ഹിന്ദുത്വ നേതാവായിരുന്നു; തെളിവുകൾ നിരത്തി കെ അണ്ണാമലൈ ; വിഷയത്തിൽ സംവാദത്തിന് ഏ ഐ ഡി എം കെ നേതാക്കൾക്ക് ക്ഷണം

ഇന്ത്യയിൽ രാമക്ഷേത്രം പണിയാൻ കഴിയുന്നില്ലെങ്കിൽ പിന്നെ അത് പാകിസ്താനിലാണോ നിർമ്മിക്കാനാകുകയെന്ന് ചോദിച്ചയാളാണ് ജെ ജയലളിത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2024, 01:11 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ അധ്യക്ഷയുമായ അന്തരിച്ച ജെ ജയലളിത ഹിന്ദുത്വ നേതാവാണെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ ആവർത്തിച്ചു.

സംസ്ഥാനത്ത് ഹിന്ദുത്വ എന്ന പദം വളച്ചൊടിച്ചിരിക്കുകയാണെന്ന് പറഞ്ഞ കെ അണ്ണാമലൈ, ജെ ജയലളിത ഒരു ഹിന്ദുത്വ നേതാവായിരുന്നുവെന്നും രാമജന്മഭൂമി ക്ഷേത്രം പണിയുന്നതിനായി 20 ലക്ഷത്തോളം എഐഎഡിഎംകെ പ്രവർത്തകരുടെ ഒപ്പുകൾ അവർ സമാഹരിച്ചിട്ടുണ്ടെന്നും പറഞ്ഞു. രാമക്ഷേത്രം, യൂണിഫോം സിവിൽ കോഡ്, ആർട്ടിക്കിൾ 370 റദ്ദാക്കൽ എന്നിവയ്‌ക്കു ജയലളിത നൽകിയിരുന്ന പിന്തുണ അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

ജയലളിത ഇവിടെ ഉണ്ടായിരുന്നെങ്കിൽ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുന്ന ആദ്യ വ്യക്തി അവരായിരിക്കുമെന്ന് അമിഞ്ചിക്കരയിൽ പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അണ്ണാമലൈ പറഞ്ഞു.

എഐഎഡിഎംകെയുമായി ഈ വിഷയത്തിൽ സംവാദത്തിന് തയ്യാറാണെന്ന് ഉറപ്പിച്ച് പറഞ്ഞ അണ്ണാമലൈ, ഹിന്ദുത്വം ശത്രുതാപരമായ വാക്കല്ലെന്നും എഐഎഡിഎംകെ നേതാക്കളുമായി ജയലളിതയെക്കുറിച്ചും ഹിന്ദുത്വത്തെക്കുറിച്ചും തുറന്ന സംവാദത്തിന് തയ്യാറാണെന്നും പറഞ്ഞു.

എഐഎഡിഎംകെയിൽ ആർക്കെങ്കിലും ഹിന്ദുത്വത്തെക്കുറിച്ച് സംശയമുണ്ടെങ്കിൽ 1995ലെ സുപ്രീം കോടതി വിധി പരിശോധിക്കാമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ജസ്റ്റിസ് ജെ എസ് വർമ്മയുടെ ആ വിധി ഹിന്ദുത്വം ഒരു ജീവിതരീതിയാണെന്ന് വ്യക്തമാക്കി. “എല്ലാവരെയും ഒപ്പം കൊണ്ടുപോകുന്നത് ഹിന്ദുത്വമാണ്… ഹിന്ദുത്വത്തെ മാത്രം ആശ്രയിക്കുന്നത് ഹിന്ദുത്വമല്ല,” അദ്ദേഹം പറഞ്ഞു, ഹിന്ദുത്വത്തെക്കുറിച്ചുള്ള തന്റെ നിർവചനം സുപ്രീം കോടതി വിധിയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്.

“തമിഴ്‌നാട്ടിൽ ഹിന്ദുത്വം എന്ന പദം വളച്ചൊടിക്കപ്പെടുന്നു… ഞാൻ സുപ്രീം കോടതി വിധി ഉദ്ധരിക്കുന്നു… ഞങ്ങൾ പറയുന്നത് ഞങ്ങൾ ആരുടെയും ശത്രുക്കളല്ല.”

ജയലളിത ഒരു ഹിന്ദുത്വ നേതാവാണെന്ന തന്റെ സമീപകാല പരാമർശം വിശദീകരിച്ചുകൊണ്ട് അദ്ദേഹം വസ്തുതകൾ അക്കമിട്ടു പറഞ്ഞു, 1984 ജൂലൈ 26 ന്, ആർട്ടിക്കിൾ 370 റദ്ദാക്കണമെന്ന് ജയലളിത രാജ്യസഭയിൽ പ്രസംഗിച്ചു. “ഇന്ന്, ഈ വിഷയത്തിൽ എഐഎഡിഎംകെയുടെ നിലപാടിനെക്കുറിച്ച് നിങ്ങൾ ചോദിക്കുന്നു.”

1992 നവംബറിൽ, ദേശീയോദ്ഗ്രഥന കൗൺസിലിന്റെ യോഗത്തിൽ, കർസേവ ഒരു ‘തെറ്റായ വാക്ക്’ അല്ലെന്ന് അവർ പറഞ്ഞു, അയോധ്യയിലെ തർക്കമന്ദിരം തകർന്നതിനെത്തുടർന്ന് ബിജെപിയുടെ നേതൃത്വത്തിലുള്ള മൂന്ന് സംസ്ഥാന സർക്കാരുകളെ പിരിച്ചുവിട്ടതിനെ ജയലളിത ശക്തമായി എതിർത്തു. 1993-ൽ അവർ രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ചുകൊണ്ട് ഒരു സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഇന്ത്യയിൽ രാമക്ഷേത്രം പണിയാൻ കഴിയുന്നില്ലെങ്കിൽ പിന്നെ അത് പാക്കിസ്ഥാനിൽ ആണോ നിർമ്മിക്കാനാകുകയെന്ന് അവർ ചോദിച്ചിരുന്നു.

തനിക്ക് കാലുവേദന കാരണം രാമക്ഷേത്രത്തിലേക്ക് പ്രതിഷ്ഠക്കു പോകാൻ കഴിഞ്ഞില്ല എന്ന് ഇന്ന്, ആ പാർട്ടിയുടെ നേതാവ് പറയുന്നു, എഐഎഡിഎംകെ അധ്യക്ഷൻ എടപ്പാടി കെ പളനിസ്വാമിയെ പരിഹസിച്ചു കൊണ്ട് അണ്ണാമലൈ പറഞ്ഞു. തനിക്ക് കാലിന് വേദനയുണ്ടെന്നും അവസരമുണ്ടെങ്കിൽ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാമെന്നും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പളനിസ്വാമി പറഞ്ഞിരുന്നു.

അമ്മ’ ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ചു, ഇന്ത്യയെപ്പോലുള്ള ഒരു ബഹുമത രാജ്യത്ത് എല്ലാവർക്കും തുല്യത നൽകേണ്ടത് ആവശ്യമാണെന്ന് പറഞ്ഞു. മതപരിവർത്തന വിരുദ്ധ നിയമം നടപ്പാക്കിയ അവർ ഒരു വേദപാഠശാലയും സ്ഥാപിച്ചു.
1993-ലെ ബോംബ് സ്‌ഫോടനത്തെ തുടർന്ന് ചെന്നൈയിലെ ആർഎസ്എസ് ആസ്ഥാനം തകർന്നപ്പോൾ, അത് സർക്കാർ ഫണ്ടിൽ നിന്ന് നിർമ്മിക്കാമെന്ന് ജയലളിത വാഗ്ദാനം ചെയ്തു, എന്നാൽ ആ സംഘടന അത് നിരസിച്ചു, ഇങ്ങിനെയുള്ള അവർ ഹിന്ദുത്വ നേതാവാണെന്ന് പറയുന്നതിൽ എന്താണ് തെറ്റ് എന്ന് അദ്ദേഹം ചോദിച്ചു.

രാമസേതുവിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കുന്നതിനും അനുകൂലമായി അവർ നിലകൊണ്ടു. എന്നാൽ വിഷയം പഠിച്ച് അതിനനുസരിച്ച് പ്രവർത്തിക്കുമെന്ന് എഐഎഡിഎംകെ ഇന്ന് പറയുന്നു.

ജയലളിതയും ഹിന്ദുത്വവും എന്ന വിഷയത്തിൽ എഐഎഡിഎംകെയുമായി സംവാദത്തിന് തയ്യാറാണെന്ന് അണ്ണാമലൈ ആവർത്തിച്ചു പറഞ്ഞു.

മെയ് 23 ന് ഡൽഹിയിൽ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ഹിന്ദുത്വത്തെക്കുറിച്ചുള്ള തന്റെ നിലപാട് ആവർത്തിക്കുക മാത്രമായിരുന്നു എന്ന് അണ്ണാമലൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ തന്റെ അഭിപ്രായത്തിൽ ചിലർ ആശയക്കുഴപ്പത്തിലാവുകയും തന്നെ എതിർക്കുകയും ചെയ്തു, ജയലളിത മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും ശത്രുവാണെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ബിജെപി ഒരു ഹിന്ദുത്വ പാർട്ടിയായതിനാൽ അത് മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും എതിരാണെന്ന പ്രചാരണം തെറ്റാണ്. അണ്ണാമലൈ പറഞ്ഞു.

“ജയലളിതജി ജീവിച്ചിരിക്കുന്നതുവരെ ജയലളിതജി ജീവിച്ചിരിക്കുന്നതുവരെ, തമിഴ്‌നാട്ടിലെ മറ്റാരെക്കാളും ഉയർന്ന ഹിന്ദുത്വ നേതാവായിരുന്നു അവർ. 2014-ന് മുമ്പ്, നിങ്ങൾക്ക് ബിജെപി പോലുള്ള ഒരു പാർട്ടി ഉള്ളപ്പോൾ,നേതാവായി ജയലളിതയും ഉണ്ടെങ്കിൽ ഒരു ഹിന്ദു വോട്ടറുടെ സ്വാഭാവിക തിരഞ്ഞെടുപ്പ് ജയലളിതയായിരിക്കും,കാരണം അവർ തന്റെ ഹിന്ദു സ്വത്വം പരസ്യമായി പ്രദർശിപ്പിച്ചു”, മെയ് 23 നു ഡൽഹിയിൽ നടന്ന ഒരു മുഖാമുഖത്തിൽ കെ അണ്ണാമലൈ പറഞ്ഞ ഈ വാക്കുകൾ വിവാദമായിരുന്നു.

Tags: Jayalalithak annamalai
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies