''തൃണമൂലിന്റെ ഭീഷണി ഇവിടെ വിലപ്പോവില്ല''; ഇന്ത്യ കത്തിക്കുമെന്ന ചിന്ത ഒഴിവാക്കിക്കോളൂ..; മമതയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് ഹിമന്ത ബിശ്വശർമ്മ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”തൃണമൂലിന്റെ ഭീഷണി ഇവിടെ വിലപ്പോവില്ല”; ഇന്ത്യ കത്തിക്കുമെന്ന ചിന്ത ഒഴിവാക്കിക്കോളൂ..; മമതയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് ഹിമന്ത ബിശ്വശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2024, 07:18 pm IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി: മമത സർക്കാരിനെ കടന്നാക്രമിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. തൃണമൂൽ സർക്കാരിന്റെ ഭീഷണി അസമിന് നേർക്ക് വേണ്ടെന്ന് അദ്ദേഹം താക്കീത് നൽകി. ബംഗാൾ കത്തിച്ചാൽ അസം അടക്കമുള്ള മറ്റ് സംസ്ഥാനങ്ങൾ കത്തിക്കുമെന്ന മമതയുടെ വിവാദ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” സഹോദരി, നിങ്ങൾക്കെങ്ങനെ അസമിനെ ഭീഷണിപ്പെടുത്താൻ ധൈര്യം വന്നു? ഞങ്ങൾക്ക് നേരെ നിങ്ങളുടെ ചുവന്ന കണ്ണുകൾ പതിപ്പിക്കേണ്ട. നിങ്ങൾ രാഷ്‌ട്രീയത്തിൽ പരാജയപ്പെട്ടതിനാൽ ഇന്ത്യയെ കത്തിക്കാമെന്ന ചിന്തയും വേണ്ട. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന നയം നിങ്ങൾക്ക് അനുയോജ്യമല്ല.”- ഹിമന്ത ബിശ്വശർമ്മ കുറിച്ചു.

दीदी, आपकी हिम्मत कैसे हुई असम को धमकाने की? हमें लाल आंखें मत दिखाइए। आपकी असफलता की राजनीति से भारत को जलाने की कोशिश भी मत कीजिए। आपको विभाजनकारी भाषा बोलना शोभा नहीं देता।

দিদি, আপনার এতো সাহস কীভাবে হলো যে আপনি অসমকে ধমকি দিচ্ছেন? আমাদের রক্তচক্ষু দেখাবেন না। আপনার অসফলতার… pic.twitter.com/k194lajS8s

— Himanta Biswa Sarma (@himantabiswa) August 28, 2024

ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയായിരുന്നു മമതയുടെ വിവാദ പരാമർശം. പ്രതിഷേധങ്ങളിലൂടെ ബംഗാൾ കത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെങ്കിൽ അസം, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഒഡിഷ, ഡൽഹി ഉൾപ്പെടെ കത്തിക്കുമെന്നും അധികൃതരുടെ കസേരകൾ തെറിപ്പിക്കുമെന്നുമായിരുന്നു മമതയുടെ പരാമർശം.

ചിലർ ബംഗാളിനെ ബംഗ്ലാദേശിനെ പോലെയാണ് കാണുന്നതെന്നും എന്നാൽ ബംഗാളിൽ പ്രതിഷേധങ്ങൾ കനത്താൽ അസമും ഉത്തർപ്രദേശും കത്തുമെന്നും അവർ പറഞ്ഞു. മമതയുടെ വിവാദ പരാമർശത്തിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ഇരയ്‌ക്ക് നീതി വാങ്ങി കൊടുക്കുന്നതിന് പകരം ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ശ്രമങ്ങളാണ് മമത സർക്കാർ ലക്ഷ്യം വക്കുന്നതെന്നതടക്കമുള്ള വിമർനങ്ങൾ ഉയർന്നു.

അതേസമയം കൊൽക്കത്തയിൽ പ്രതിഷേധങ്ങൾ കനക്കുകയാണ്. സംഭവത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവും പ്രതികരിച്ചിരുന്നു. സ്ത്രീകളെ ഉപഭോഗ വസ്തുക്കളായി കണ്ട് അവർക്കെതിരെ ആക്രമണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് രാഷ്‌ട്രപതി വ്യക്തമാക്കി.

Tags: himanath bishwa sarmaSlams TMC
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies