18-ാം വയസിൽ വീട്ടിലെ ഡ്രൈവർക്കൊപ്പം നാടുവിട്ടു? തിരിച്ചെത്തി MBBS പഠനം; പിന്നീട് വിവാഹവും ഡിവോഴ്സും: ശ്രീക്കുട്ടിക്കെതിരെ നാട്ടുകാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

18-ാം വയസിൽ വീട്ടിലെ ഡ്രൈവർക്കൊപ്പം നാടുവിട്ടു? തിരിച്ചെത്തി MBBS പഠനം; പിന്നീട് വിവാഹവും ഡിവോഴ്സും: ശ്രീക്കുട്ടിക്കെതിരെ നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2024, 06:56 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: മൈനാ​ഗപ്പള്ളിയിൽ സ്കൂട്ടർ യാത്രികയായ വീട്ടമ്മയെ കാർകയറ്റി കൊന്ന സംഭവത്തിൽ പ്രതി ഡോ. ശ്രീക്കുട്ടിക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി നാട്ടുകാർ. നെയ്യാറ്റിൻകര വഴുതുർ സ്വദേശി ഷാജിയുടെ മകളാണ് ശ്രീക്കുട്ടി. തൊഴുക്കലിലാണ് ഇവർ താമസിക്കുന്നതെന്നാണ് സൂചന. 18-ാം വയസിൽ വീട്ടിലെ ഡ്രൈവറും കുതിര ട്രെയിനറുമായിരുന്നു യുവാവിനാെപ്പം ശ്രീക്കുട്ടി നാടുവിട്ടിരുന്നുവെന്നും പിന്നീട് ചെന്നൈയിൽ നിന്ന് തിരികെ കൊണ്ടുവന്നും നാട്ടുകാർ പറഞ്ഞു. ഇതിന് ശേഷമാണ് കോയമ്പത്തൂരിൽ mbbs പഠിക്കാൻ പോകുന്നത്.

ഇതിനിടെ വിവാഹം കഴിഞ്ഞെങ്കിലും ഒരു വർഷം പോലും ആ ബന്ധം നീണ്ടില്ല.  തുടർന്നാണ് കരുനാ​ഗപള്ളിയിലെ സ്വകാര്യാശുപത്രിയിൽ ജോലിക്ക് പോകുന്നത്. ബൈക്കടക്കം ഓടിക്കാനറിയുന്ന ശ്രീക്കുട്ടിയുടെ രണ്ട് ഇരുചക്ര വാഹനങ്ങളും അജ്മൽ കൊണ്ടുപോയെന്നാണ് മാതാവ് സുരഭി പറയുന്നത്. ശ്രീക്കുട്ടി പതിവായി ലഹരി ഉപയോ​ഗിക്കാറുണ്ടായിരുന്നുവെന്നാണ് ആരോപണം.

ഇരുവരും അപകട സമയത്ത് ഉപയോ​ഗിച്ചിരുന്നത് രാസ ലഹരിയാണോ എന്ന കാര്യത്തിലും സംശയം ഉയർന്നിട്ടുണ്ട്. അഞ്ചുപവന്റെ ബ്രേസ് ലെറ്റ്, അഞ്ച് പവന്റെ കൊലുസ്, മൂന്നരപവന്റെ മാല കമ്മൽ, രണ്ട് മോതിരം എന്നിവയെല്ലാം മകൾക്കുണ്ടായിരുന്നുവെന്നും ഇതല്ലൊം അജ്മൽ കൊണ്ടുപോയെന്നും മാതാവ് സുരഭി പറയുന്നു.

 

Tags: sreekuttycaseKollamrunandHitDr
ShareTweetSendShare

More News from this section

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies