അബദ്ധം പറ്റിയെന്ന തരത്തിൽ തലയൂരാൻ തീവ്ര ശ്രമം; സുജാത ഭട്ട് പറഞ്ഞത് കള്ളം; തെളിവുകളും മൊഴികളും കൃത്രിമമെന്ന് മനാഫ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു; ലോറിയുടമ കൂടുതൽ കുരുക്കിലേക്ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അബദ്ധം പറ്റിയെന്ന തരത്തിൽ തലയൂരാൻ തീവ്ര ശ്രമം; സുജാത ഭട്ട് പറഞ്ഞത് കള്ളം; തെളിവുകളും മൊഴികളും കൃത്രിമമെന്ന് മനാഫ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു; ലോറിയുടമ കൂടുതൽ കുരുക്കിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2025, 11:01 am IST
FacebookTwitterWhatsAppTelegram

ധർമ്മസ്ഥലയുമായി ബന്ധപ്പെട്ട് സമർപ്പിച്ച തെളിവുകളും മൊഴികളും കൃത്രിമമെന്ന് ലോറിയുടമ മനാഫ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ധർമ്മസ്ഥല ആക്ഷൻ കമ്മിറ്റി അംഗമായ  മനാഫിനെ മൂന്ന് ദിവസമായി കർണ്ണാടകയിൽ എസ്എടി ചോദ്യം ചെയ്യുകയാണ്.

ശുചീകരണ തൊഴിലാളിയല്ല മറ്റ് രണ്ടുപേരാണ് തലയോട്ടി എടുത്തു നൽകിയത്. പൊതുജനങ്ങൾക്കിടയിൽ  വിശ്വാസ്യത ഉണ്ടാക്കാൻ വ്യാജ തെളിവുകൾ സൃഷ്ടിക്കുകയായിരുന്നു. സുജാത ഭട്ടിനെ വിശ്വസിച്ചത് അബദ്ധമായി. അവർ പറഞ്ഞതൊക്കെ കള്ളം ആയിരുന്നു എന്നും പ്രത്യേക അന്വേഷണസംഘത്തോട് മനാഫ് പറഞ്ഞതായാണ് വിവരം.

ധർമ്മസ്ഥലയിൽ വൻ ദുരൂഹതയുടെയുണ്ടെന്നും മലയാളി പെൺകുട്ടികൾ അടക്കം 400 ഓളം പേരെ ബലാത്സംഗം ചെയ്തു കൊന്നു കുഴിച്ചുമൂടി എന്നും ആയിരുന്നു മനാഫ് ഇത്രയും കാലം അവകാശപ്പെട്ടിരുന്നത്.  ക്ഷേത്ര​ന​ഗരിക്കെതിരെ നടന്ന ​ഗൂഢാലോചനയിൽ അന്വേഷണം ദേശീയ ഏജൻസികൾ ഏറ്റെടുക്കുമെന്ന സൂചനകൾ പുറത്ത് വന്നതോടെയാണ് മനാഫ് യൂടേൺ അടിച്ചത്. താൻ കബളിപ്പിക്കപ്പെട്ടു എന്ന് തരത്തിൽ തലയൂരാനാണ് മനാഫിന്റെ ശ്രമം. എന്നാൽ അതത്ര എളുപ്പമാകില്ല. മതസ്പർദ്ദ വളർത്താൻ ശ്രമിച്ചെന്ന കാണിച്ച് ഉഡുപ്പി പൊലീസും മനാഫിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് മനാഫിനെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം മനാഫ് തന്റെ യൂട്യൂബ് ചാനലിൽ  ധർമ്മസ്ഥലയിൽ നിന്നും താൻ മടങ്ങുകയാണെന്നും താനുള്ളത് കൊണ്ട് എസ്എടിക്ക് ഒരുപാട് ​സത്യം അറിയാൻ പറ്റി എന്ന തരത്തിലായിരുന്നു മനാഫിന്റെ പറഞ്ഞത്.  എന്നാൽ താൻ അത്ര സേഫല്ല എന്ന് മനാഫിന്റെ മുഖം ഭാവം വെളിപ്പെടുത്തുന്നുണ്ട്. കാരണം വിഷയം  വെറും എസ്എടി അന്വേഷണം കൊണ്ട് അവസാനിക്കില്ലെന്ന് മനാഫിനും അറിയാം.

ശുചീകരണ തൊഴിലാളിയുടെ വ്യാജ വെളിപ്പെടുത്തൽ രാജ്യത്തെ തന്നെ പിടിച്ചു കുലുക്കിയിരുന്നു. ധർമ്മാധികാരി വിരേന്ദ്ര ഹെഗ്ഡെയെ പ്രതിസ്ഥാനത്ത് നിർത്തിയാണ് അദ്ദേഹം ഭൂരിപക്ഷം മാദ്ധ്യമങ്ങളും വാർത്ത പടച്ചുവിട്ടത്. ബിബിസി, അൽജസീറ അടക്കമുള്ള മാദ്ധ്യമങ്ങളിലും ഇത് വലിയ വാർത്തയായി. വലിയ ഫണ്ട് നൽകിയാണ് മാദ്ധ്യമങ്ങളെ അവിടെ എത്തിച്ചതെന്നാണ് റിപ്പോർട്ട്.

ശുചീകരണ തൊഴിലാളി കോടതിയിൽ നൽകിയ 164 മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. ഇതിന് പിന്നിലുള്ള രാജ്യവിരുദ്ധ- ​ഹിന്ദു വിരുദ്ധ ശക്തികളെ പുറത്തു കൊണ്ടുവരാൻ കൂടുതൽ വിശദമായ അന്വേഷണം വേണ്ടിവരും. എസ്എടി റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ കൂടുതൽ ഏജൻസികൾ ​ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം ഏറ്റെടുക്കുമെന്നാണ് വിവരം.

Tags: manafLorry Udama Manaf
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies