അബദ്ധം പറ്റിയെന്ന തരത്തിൽ തലയൂരാൻ തീവ്ര ശ്രമം; സുജാത ഭട്ട് പറഞ്ഞത് കള്ളം; തെളിവുകളും മൊഴികളും കൃത്രിമമെന്ന് മനാഫ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു; ലോറിയുടമ കൂടുതൽ കുരുക്കിലേക്ക്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അബദ്ധം പറ്റിയെന്ന തരത്തിൽ തലയൂരാൻ തീവ്ര ശ്രമം; സുജാത ഭട്ട് പറഞ്ഞത് കള്ളം; തെളിവുകളും മൊഴികളും കൃത്രിമമെന്ന് മനാഫ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു; ലോറിയുടമ കൂടുതൽ കുരുക്കിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2025, 11:01 am IST
FacebookTwitterWhatsAppTelegram

ധർമ്മസ്ഥലയുമായി ബന്ധപ്പെട്ട് സമർപ്പിച്ച തെളിവുകളും മൊഴികളും കൃത്രിമമെന്ന് ലോറിയുടമ മനാഫ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ധർമ്മസ്ഥല ആക്ഷൻ കമ്മിറ്റി അംഗമായ  മനാഫിനെ മൂന്ന് ദിവസമായി കർണ്ണാടകയിൽ എസ്എടി ചോദ്യം ചെയ്യുകയാണ്.

ശുചീകരണ തൊഴിലാളിയല്ല മറ്റ് രണ്ടുപേരാണ് തലയോട്ടി എടുത്തു നൽകിയത്. പൊതുജനങ്ങൾക്കിടയിൽ  വിശ്വാസ്യത ഉണ്ടാക്കാൻ വ്യാജ തെളിവുകൾ സൃഷ്ടിക്കുകയായിരുന്നു. സുജാത ഭട്ടിനെ വിശ്വസിച്ചത് അബദ്ധമായി. അവർ പറഞ്ഞതൊക്കെ കള്ളം ആയിരുന്നു എന്നും പ്രത്യേക അന്വേഷണസംഘത്തോട് മനാഫ് പറഞ്ഞതായാണ് വിവരം.

ധർമ്മസ്ഥലയിൽ വൻ ദുരൂഹതയുടെയുണ്ടെന്നും മലയാളി പെൺകുട്ടികൾ അടക്കം 400 ഓളം പേരെ ബലാത്സംഗം ചെയ്തു കൊന്നു കുഴിച്ചുമൂടി എന്നും ആയിരുന്നു മനാഫ് ഇത്രയും കാലം അവകാശപ്പെട്ടിരുന്നത്.  ക്ഷേത്ര​ന​ഗരിക്കെതിരെ നടന്ന ​ഗൂഢാലോചനയിൽ അന്വേഷണം ദേശീയ ഏജൻസികൾ ഏറ്റെടുക്കുമെന്ന സൂചനകൾ പുറത്ത് വന്നതോടെയാണ് മനാഫ് യൂടേൺ അടിച്ചത്. താൻ കബളിപ്പിക്കപ്പെട്ടു എന്ന് തരത്തിൽ തലയൂരാനാണ് മനാഫിന്റെ ശ്രമം. എന്നാൽ അതത്ര എളുപ്പമാകില്ല. മതസ്പർദ്ദ വളർത്താൻ ശ്രമിച്ചെന്ന കാണിച്ച് ഉഡുപ്പി പൊലീസും മനാഫിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് മനാഫിനെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം മനാഫ് തന്റെ യൂട്യൂബ് ചാനലിൽ  ധർമ്മസ്ഥലയിൽ നിന്നും താൻ മടങ്ങുകയാണെന്നും താനുള്ളത് കൊണ്ട് എസ്എടിക്ക് ഒരുപാട് ​സത്യം അറിയാൻ പറ്റി എന്ന തരത്തിലായിരുന്നു മനാഫിന്റെ പറഞ്ഞത്.  എന്നാൽ താൻ അത്ര സേഫല്ല എന്ന് മനാഫിന്റെ മുഖം ഭാവം വെളിപ്പെടുത്തുന്നുണ്ട്. കാരണം വിഷയം  വെറും എസ്എടി അന്വേഷണം കൊണ്ട് അവസാനിക്കില്ലെന്ന് മനാഫിനും അറിയാം.

ശുചീകരണ തൊഴിലാളിയുടെ വ്യാജ വെളിപ്പെടുത്തൽ രാജ്യത്തെ തന്നെ പിടിച്ചു കുലുക്കിയിരുന്നു. ധർമ്മാധികാരി വിരേന്ദ്ര ഹെഗ്ഡെയെ പ്രതിസ്ഥാനത്ത് നിർത്തിയാണ് അദ്ദേഹം ഭൂരിപക്ഷം മാദ്ധ്യമങ്ങളും വാർത്ത പടച്ചുവിട്ടത്. ബിബിസി, അൽജസീറ അടക്കമുള്ള മാദ്ധ്യമങ്ങളിലും ഇത് വലിയ വാർത്തയായി. വലിയ ഫണ്ട് നൽകിയാണ് മാദ്ധ്യമങ്ങളെ അവിടെ എത്തിച്ചതെന്നാണ് റിപ്പോർട്ട്.

ശുചീകരണ തൊഴിലാളി കോടതിയിൽ നൽകിയ 164 മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. ഇതിന് പിന്നിലുള്ള രാജ്യവിരുദ്ധ- ​ഹിന്ദു വിരുദ്ധ ശക്തികളെ പുറത്തു കൊണ്ടുവരാൻ കൂടുതൽ വിശദമായ അന്വേഷണം വേണ്ടിവരും. എസ്എടി റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ കൂടുതൽ ഏജൻസികൾ ​ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം ഏറ്റെടുക്കുമെന്നാണ് വിവരം.

Tags: Lorry Udama Manafmanaf
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies