സ്കൂൾ കലോത്സവത്തിൽ ഇതിഹാസങ്ങളെ അവഹേളിച്ച് കൊണ്ട് നാടകം. ഹിന്ദു പുരാണങ്ങളിലെ സ്ത്രീരത്നങ്ങളെ അവഹേളിച്ച് കൊണ്ടുള്ള വീരനാട്ട്യം എന്ന പേരിലുള്ള നാടകം മലപ്പുറം റവന്യൂ ജില്ല കലോത്സവത്തിലാണ് അരങ്ങേറിയത്. കേട്ടാൽ അറയ്‌ക്കുന്ന തെറി വിളിക്കുന്ന നാടകത്തിന് വിധികർത്താക്കൾ ഒന്നാം സ്ഥാനം നൽകുകയും ചെയ്തു.
ഭാരതീയ സംസ്കൃതി സ്ത്രീവിരുദ്ധമാണെന്ന് സ്ഥാപിക്കുകയാണ് നാടകത്തിന്ർറെ ലക്ഷ്യം. റഫീഖ് മംഗലശ്ശേരിയാണ് ഇതിന്റെ സംവിധായകൻ. ഭാരത സംസ്കാരത്തെ അപമാനിക്കാൻ ബോധപൂർവ്വം തയ്യാറാക്കിയ നാടകത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊണ്ട് അസഭ്യം പറയിപ്പിച്ചവർക്കെതിരെ നടപടിയെടുക്കാൻ അധികാരികൾ തയ്യാറാവണമെന്ന ആവശ്യവും ശക്തമാണ്.
‘വന്ദേ ഭാരത് ട്രെയിനിൽ വിദ്യാർത്ഥികൾ ദേശഭക്തി ഗാനം പാടിയതിന്റെ പേരിൽ അന്വേഷണം പ്രഖ്യാപിച്ച കേരളത്തിന്റെ വിദ്യാഭാസ മന്ത്രി, ജില്ലാ കലോത്സവത്തിൽ ഭാരതത്തിന്റെ ഇതിഹാസങ്ങളെ അവഹേളിച്ചു കൊണ്ട് അവതരിപ്പിച്ച നാടകത്തിൽ വിദ്യാർത്ഥിനികൾ പച്ച തെറി വിളിച്ച സംഭവത്തിൽ അന്വേഷണമൊന്നും പ്രഖ്യാപിക്കുന്നില്ലേ’ എന്നാണ് സോഷ്യൽ മീഡിയയുടെ പ്രധാന ചോദ്യം
ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ വി ബാബു പങ്കുവച്ച കുറിപ്പ്
ഹിന്ദു പുരാണങ്ങളിലെ സ്ത്രീരത്നങ്ങളെ വച്ച് ഹൈന്ദവ സംസ്കാരത്തെ അപമാനിക്കാൻ ബോധപൂർവ്വം തയ്യാറാക്കി മലപ്പുറം ജില്ല കലോത്സവത്തിൽ അവതരിപ്പിച്ച ഈ നാടകത്തിന് അവതരാണനുമതി നൽകുക മാത്രമല്ല അതിന് അവാർഡ് നൽകുക കൂടി ചെയ്തു വിധികർത്താക്കൾ!!! . ഒടുവിൽ കുട്ടികളെ കൊണ്ട് പുരുഷകഥാപാത്രത്തെ പച്ചത്തെറി പറയിപ്പിക്കുന്നതിലൂടെ എത്ര വെറുപ്പും വിദ്വേഷവുമാണ് ഈ കുട്ടികളിലൂടെ പ്രസരിപ്പിക്കാൻ ഇവർ ഉദ്ദേശിച്ചത് എന്ന് വ്യക്തം. ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ കിത്താബ് എന്ന നാടകത്തിന് ഒരു മതവിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന് സംസ്ഥാന കലോത്സവത്തിൽ അനുമതി നിഷേധിക്കപ്പെട്ടത് രണ്ട് വർഷം മുമ്പ് മാത്രമാണ്.
സ്തീ എപ്പോഴും പുരുഷന്റെ ലൈംഗീക അടിമയായി കഴിയേണ്ടവരാണെന്ന് വിധിക്കുന്ന മതഗ്രന്ഥങ്ങളെ തൊടാൻ പോലും ഇവർക്ക് ധൈര്യമില്ല. സ്ത്രീകളെ അടിമകളാക്കി വിറ്റിരുന്ന കാടൻ അറബ് മതത്തിന്റെ രോമത്തിൽ സ്പർശിക്കാൻ ധൈര്യം കാണിക്കാത്തവർ ഹിന്ദുക്കളുടെ സഹിഷ്ണുതയെ അവസരമാക്കി അവരെ അപമാനിക്കുകയാണ്. ഈ സാംസ്കാരിക ബൗദ്ധിക കാപട്യം പൊതു സമൂഹം ചർച്ച ചെയ്യട്ടെ.















