'16 സെക്യൂരിറ്റിക്കാർ വേണ്ടിടത്ത് ആകെയുള്ളത് 4 പേർ മാത്രം, നിസ്സഹായരായി താത്കാലിക ജീവനക്കാർ'; കുതിരവട്ടത്തെ യുവതിയുടെ മരണത്തിന് കാരണം സർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

’16 സെക്യൂരിറ്റിക്കാർ വേണ്ടിടത്ത് ആകെയുള്ളത് 4 പേർ മാത്രം, നിസ്സഹായരായി താത്കാലിക ജീവനക്കാർ’; കുതിരവട്ടത്തെ യുവതിയുടെ മരണത്തിന് കാരണം സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2022, 10:22 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കൊലപാതകം നടക്കാൻ കാരണം സർക്കാരിന്റെ അനാസ്ഥമൂലമാണെന്ന് കൗൺസിലർ ടി. രനീഷ്. 469 അന്തേവാസികളാണ് നിലവിൽ കുതിരവട്ടത്തുള്ളത്. ഈ സാഹചര്യത്തിൽ ഇവരെ നിയന്ത്രിക്കാനായി 16 സെക്യൂരിറ്റി ജീവനക്കാരാണ് വേണ്ടത്. എന്നാൽ നാല് സെക്യൂരിറ്റി ജീവനക്കാർ മാത്രമാണ് ഇവിടെയുള്ളതെന്നും എല്ലാവരും താത്കാലിക ജീവനക്കാരാണെന്നും രനീഷ് പറയുന്നു.

മാനസികാരോഗ്യ കേന്ദ്രത്തിന്റെ മുൻ ഗെയിറ്റിലും പിന്നിലുമായി കാവൽ നിൽക്കാനുള്ള ജീവനക്കാർ പോലും നിലവിൽ ഇവിടെയില്ല. മാനസിക പ്രശ്‌നമുള്ള രോഗികളിൽ പലരും അക്രമാസക്തി കാണിക്കുമ്പോൾ വിരലിലെണ്ണാവുന്ന ജീവനക്കാർക്ക് അവരുടെ മുന്നിൽ പിടിച്ച് നിൽക്കാനാകുന്നില്ല. രോഗികൾ പുറത്തേക്ക് ഇറങ്ങി ഓടുമ്പോൾ നിസ്സഹായരായി പിറകെ ഓടാനെ അവർക്ക് കഴിയാറുള്ളൂ.

രോഗികളുടെ ആക്രമണത്തിൽ ജീവനക്കാർക്ക് പരിക്കേറ്റാൽ യാതൊരു വിധ ആനുകൂല്യവും അവർക്ക് ലഭിക്കുന്നില്ല. സുരക്ഷാ ജീവനക്കാരുടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തതാണെങ്കിലും സർക്കാർ അതിന് പരിഹാരം കാണാത്തത് അനാസ്ഥയാണെന്ന് രനീഷ് പറയുന്നു. അപകടങ്ങളും കൊലപാതകങ്ങളും തുടർക്കഥയാകുന്ന സാഹചര്യത്തിൽ സർക്കാർ ഇനിയെങ്കിലും നടപടി എടുക്കണമെന്നും ടി രനീഷ് ആവശ്യപ്പെട്ടു.

ഇന്നലെ കുതിരവട്ടത്തെ അന്തേവാസിയായ മഹാരാഷ്‌ട്ര സ്വദേശി ജിയറാം ജിലോട്ടി കൊലചെയ്യപ്പെട്ടതിന് പിന്നാലെയാണ് ജീവനക്കാരുടെ കുറവ് വെളിപ്പെടുത്തി രനീഷ് എത്തിയത്. സെല്ലിലെ അന്തേവാസികൾ തമ്മിലുണ്ടായ കയ്യേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. യുവതിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു.

Tags: Deathkuthiravattom
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies