ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെ ചൊല്ലി വിവാദമുണ്ടാക്കാൻ പ്രതിപക്ഷ ശ്രമം; മല്ലികാർജുന ഖാർഗയെ മൂലക്കിരുത്തിയെന്ന് ആരോപണം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെ ചൊല്ലി വിവാദമുണ്ടാക്കാൻ പ്രതിപക്ഷ ശ്രമം; മല്ലികാർജുന ഖാർഗയെ മൂലക്കിരുത്തിയെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2022, 08:55 pm IST
FacebookTwitterWhatsAppTelegram

ഡൽഹി : രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷം വീണ്ടും വിവാദമുണ്ടാക്കാൻ ശ്രമം നടത്തുന്നതായി ആരോപണം . രാഷ്‌ട്രപതി സത്യപ്രതിജ്ഞ ചടങ്ങിൽ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുന ഖാർഗെയെ മുൻ നിരയിൽ മൂലക്കിരുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷനേതാക്കൾ അനാവശ്യ വിവാദത്തിന് മുതിർന്നത്. . പാർലിമെന്ററി സെൻട്രൽ ഹാളിലെ സത്യപ്രതിജ്ഞ ചടങ്ങിൽ മുൻ നിരയിൽ ഇരിക്കേണ്ട എല്ലാവരുടെയും സ്ഥാനങ്ങൾ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടായിരുന്നു . സാധാരണഗതിയിൽ മൂന്നാം നിരയിലാണ് പ്രതിപക്ഷ നേതാവിന് സ്ഥാനം ലഭിക്കുക . എന്നാൽ അദ്ദേഹത്തിന് മുൻ നിരയിൽ സീറ്റ് നൽകാനാണ് തീരുമാനിച്ചതെന്ന് കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി വ്യക്തമാക്കി . പക്ഷെ തന്നെ മനപ്പൂർവ്വം അവഹേളിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു കാര്യം ചെയ്തതെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത് .

കോൺഗ്രസ്സ് പക്വതയില്ലാത്ത അനാവശ്യ ആരോപണങ്ങളാണ് ഉന്നയിക്കുന്നത് . രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിയായ യശ്വന്ത് സിൻഹ പരാജയപ്പെട്ടതിന്റെ അമർഷമാണ് അദ്ദേഹത്തെ കൊണ്ട് ഇത്തരത്തിൽ ചിന്തിപ്പിക്കുന്നതെന്നു മന്ത്രി കൂട്ടിച്ചേർത്തു . എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം രാജ്യസഭാ അധ്യക്ഷന് ഈ വിഷയത്തിൽ പ്രതിഷേധം അറിയിച്ച് കത്ത് നൽകി . രാജ്യസഭാ പ്രതിപക്ഷ നേതാവിന് അർഹിക്കുന്ന സ്ഥാനം നൽകിയില്ല എന്ന് ചൂണ്ടികാട്ടിയാണ് കത്തയച്ചത് . സാധാരണ പ്രോട്ടോക്കോൾ അനുസരിച്ച് മൂന്നാം നിരയിലാണ് അദ്ദേഹത്തെ ഇരുത്തേണ്ടത് പക്ഷെ മുതിർന്ന നേതാവായ അദ്ദേഹത്തെ മുൻ നിരയിൽ ഇരുത്താനാണ് കേന്ദ്രസർക്കാർ ശ്രമിച്ചത് . ഇരിപ്പിടത്തെ ചൊല്ലി അസ്വസ്ഥത ഉണ്ടാക്കിയ അദ്ദേഹത്തിന് മധ്യനിരയിൽ ഇരിക്കാൻ കസേര നൽകിയെങ്കിലും അദ്ദേഹം അത് വിസമ്മതിക്കുകയായിരുന്നു .

മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് സ്ഥാനമൊഴിയുന്ന ചടങ്ങിൽ അദ്ദേഹത്തെ ക്ഷണിച്ചിരുന്നു . പ്രധാനമന്ത്രിയുടെ തൊട്ടടുത്തതാണ് അദ്ദേഹത്തിന് സ്ഥാനം നൽകിയത് . പക്ഷെ അദ്ദേഹം ആ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല . ഇത് രാഷ്‌ട്രപതിയെയും , സ്പീക്കറെയും , ചെയർമാനെയും അപമാനിക്കുന്നതിനു തുല്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി . കേന്ദ്രത്തിൽ തങ്ങൾക്ക് യാതൊരുവിധ സ്വാധീനവും ഇപ്പോൾ ചെലുത്താൻ സാധിക്കുന്നില്ല എന്നതിന്റെ രോഷമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത് . ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ കോൺഗ്രസ്സ് ഏറ്റവും വലിയ സഹതാപ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന സാഹചര്യമാണ് ഉണ്ടായികൊണ്ടിരിക്കുന്നത് . അതിൽ മനം നൊന്താണ് അദ്ദേഹം ഇത്തരത്തിൽ ചിന്തിക്കുന്നതെന്നും മന്ത്രി കൂട്ടിചേർത്തു .

Tags: Indian ParlimentPRAHLAD JOSHIMALLIKARJUNA GHARGE
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies