കൃഷ്ണഭക്തരായ ദമ്പതികൾക്ക് ഇസ്ലാമിസ്റ്റുകളുടെ ഭീഷണി; കടയിൽ ഭക്തി​ഗാനം വച്ചതിനും കുറി വരയ്ക്കുന്നതിനും വരെ അസഭ്യവർഷം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൃഷ്ണഭക്തരായ ദമ്പതികൾക്ക് ഇസ്ലാമിസ്റ്റുകളുടെ ഭീഷണി; കടയിൽ ഭക്തി​ഗാനം വച്ചതിനും കുറി വരയ്‌ക്കുന്നതിനും വരെ അസഭ്യവർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2023, 03:20 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: കൃഷ്ണഭക്തരായ ദമ്പതികൾക്ക് തീവ്ര ഇസ്ലാമികവാദികളുടെ ഭീഷണിയെന്ന് പരാതി. തൃശൂർ വടുവക്കര മാവിൻചുവടിൽ ചായക്കട നടത്തുന്ന പ്രശാന്ത്- പ്രിയ ദമ്പതികളാണ് പ്രദേശത്തെ തീവ്ര ഇസ്ലാമികവാദികളുടെ ഭീഷണി നേരിടുന്നത്. സ്വാലിഹ് എന്നയാളും കൂട്ടാളികളുമാണ് കുടുംബത്തിന്റെ സ്വസ്ഥത തകർക്കുന്നത്. പൂർണ്ണമായും ശ്രീകൃഷ്ണ ഭ​ഗവാനിൽ ജീവിതം സമർപ്പിച്ച് ജീവിക്കുന്നവരാണ് ഈ ദമ്പതികൾ. കടയിൽ ഭക്തി​ഗാനം വെക്കുന്നതും തങ്ങളുടെ കൃഷ്ണഭക്തിയുടെ പ്രതീകമായ കുറി വരയ്‌ക്കുന്നതിനും വരെ ഭീഷണിയും അസഭ്യവും നേരിടേണ്ടി വരികയാണ് ദമ്പതികൾ.

എട്ട് വർഷം മുൻപണ് പ്രശാന്തും പ്രിയയും മാവിൻചുവട് കട തുടങ്ങിയത്. അന്ന് ധാരാളം സാധനങ്ങൾ കച്ചവടം ചെയ്തിരുന്ന കടയാണ് ഇന്ന് വെറും ചായയിലേക്കും പലഹാരങ്ങളിലേക്കും മാത്രം ഒതുങ്ങിയത്. പണ്ടു മുതൽക്കെ കൃഷ്ണഭക്തരായ ഇവർക്ക് ഇതര മതങ്ങളിലും ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. ഇതിനിടയിൽ കച്ചവടം വിപുലമാക്കാൻ പണം നൽകാമെന്ന വാ​ഗ്ദാനവുമായി സാലിഹ് എന്നയാൾ എന്നയാൾ ഇവരെ സമീച്ചു. എന്നാൽ തന്റെ ഭാര്യയുടെ മേലുള്ള ഇയാളുടെ സമീപനം ശരിയല്ലെന്ന് മനസ്സിലാക്കിയ പ്രശാന്ത് പണം പരസ്യമായി നിരസിച്ചു. ഇതൊടെയാണ് കുടുംബത്തിന്റെ ശനിദശ തുടങ്ങിയത്.

അത്രയും കാലം നല്ല രീതിൽ കച്ചവടവുമായി മുന്നോട്ട് പോയിരുന്ന ദമ്പതികളുടെ വിശ്വാസവും ജീവിതരീതിക്കും എതിരെ സ്വാലിഹിന്റെ നേതൃത്വത്തിലുള്ള തീവ്ര ഇസ്ലാമിക വാദികൾ തിരിഞ്ഞു. കടയിൽ രാവിലെ ഭക്തി​ഗാനം വെക്കുന്നതിന് പോലും ഭീഷണിയുണ്ടായി.
തുടർന്ന് കച്ചവടം പൂട്ടിക്കുവാനുള്ള ശ്രമങ്ങൾ ആയിരുന്നു. അതിനായി അടുത്ത് തന്നെ ഇവർ മറ്റൊരു കട പതുടങ്ങി. അവിടെ വധക്കേസ് പ്രതികളായ ആളുകളെയാണ് ജീവനക്കാരായി നിയമിച്ചത്. ഇതിനിടയിൽ പ്രശാന്തിനെ കടയിൽ കേറി ഇവർ മർദ്ദിക്കുകയും ചെയ്തു.  സാലിഹ് കടയുടെ മുമ്പിൽ എത്തി ഇവരെ കൊല്ലും എന്ന് നിരവധി തവണ ഭീഷണിപ്പെടുത്തിയിരുന്നു. ഒരു ഹിന്ദു കുടുംബമായതിനാൽ തങ്ങൾക്ക് ദുരിതമനുഭവിക്കേണ്ടി വരുന്നുവെന്ന് പ്രശാന്ത് പറഞ്ഞു.

പ്രശാന്ത് മുൻപ് മറ്റൊരിടത്ത് ജോലിക്ക് പോയിരുന്നു അന്ന് പ്രിയയായിരുന്നു കട നോക്കിയിരുന്നത്. എന്നാൽ ഇന്ന് ഇവരുടെ ഭീഷണി മൂലം സ്വസ്ഥത ഇല്ലെന്ന് പ്രിയ പറയുന്നു. ആക്ഷേപകരമായ സംസാരമാണ് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഒരു ഹിന്ദു കുടുംബം ആയതുകൊണ്ടാണ് തങ്ങളെ ഇതുപോലെ ദ്രോഹിക്കുന്നത്. അവർ കുറെ മുസ്ലീങ്ങൾ ചേർന്ന് കൂട്ടമായി വന്നതാണ്  ഭീഷണിപ്പെടുത്തുന്നത്. ഏഴു വയസ്സുള്ള മകളെ പോലും അപായപ്പെടുത്താൻ അവർ ശ്രമിച്ചതായി പ്രിയ പറഞ്ഞു. വിഷയത്തിൽ നിരവധി തവണ നെടുമ്പുഴ പോലീസിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. തങ്ങൾക്ക് നീതി വേണമെന്നും ജനിച്ച മണ്ണിൽ സമാധാനത്തിനോട് ജീവിക്കാൻ അവസരം ഉണ്ടാക്കി തരണമെന്നും മാത്രമാണ് ഈ കുടുംബത്തിന്റെ അഭ്യർത്ഥന

എട്ടുവർഷവുമായി കട നടത്തിക്കൊണ്ടുപോകുന്നു, ആദ്യകാലത്ത് നല്ല കച്ചവടവും നല്ല വരുമാനവും ജീവിക്കാനുള്ള സാഹചര്യവും ഉണ്ടായിരുന്നു. ഇന്ന് ഞങ്ങളുടെ കടയിലെ ഭക്തിഗാനവും ഞങ്ങളുടെ കുറിയും എല്ലാമാണ് അവർക്ക് പ്രശ്നം. സാലിഹ് എന്ന ആളുടെ നേതൃത്വത്തിലാണ് ഭീഷണി മുഴക്കുന്നത്. നെടുമ്പുഴ പോലീസ് ഇവരുടെ പണത്തിന്റെ പക്ഷം ചേർന്ന് ഞങ്ങളോട് നീതി കാണിക്കുന്നില്ല. മൂന്നുതവണ പരാതിപ്പെടുത്തിട്ടും നെടുമ്പുഴ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ദീലീപ് ഇതുവരെ അന്വേഷിക്കാൻ പോലും എത്തിയിട്ടില്ല. ഇനി ഞങ്ങൾ നീതി തേടി നെടുമ്പുഴ പോലീസ് സ്റ്റേഷനിലേക്ക് പോകില്ലെന്നും പ്രശാന്ത് പറഞ്ഞു. ഹിന്ദുവായി ജനിച്ചതാണോ ഞങ്ങൾ ചെയ്ത തെറ്റ് എന്ന് പ്രശാന്ത് ദുഃഖത്തോടെ ചോദിക്കുന്നു? തനിക്കോ കുടുംബത്തിന് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പിറകിൽ തീവ്ര ഇസ്ലാമിക വാദിയായ സ്വാലിഹും കൂട്ടാളികളുമായിരിക്കുമെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.

 

Tags: ISLAMISTcoupleTreatPrasanth&priya
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies