23 വർഷം പൊന്നുപോലെ കൊണ്ടു നടന്ന എന്റെ മോളാണ്; വേറൊരു പെൺകുട്ടികൾക്കും ഇങ്ങനെ വരരുത്; ദു;ഖം സഹിക്കാനാകാതെ വിഷ്ണുപ്രിയയുടെ അമ്മ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

23 വർഷം പൊന്നുപോലെ കൊണ്ടു നടന്ന എന്റെ മോളാണ്; വേറൊരു പെൺകുട്ടികൾക്കും ഇങ്ങനെ വരരുത്; ദു;ഖം സഹിക്കാനാകാതെ വിഷ്ണുപ്രിയയുടെ അമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2024, 03:13 pm IST
FacebookTwitterWhatsAppTelegram

തലശ്ശേരി: ഏറെ ചർച്ചയായ പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ വികാര നിർഭരമായി പ്രതികരിച്ച് വിഷ്ണുപ്രിയയുടെ അമ്മ. “ഞാൻ 23 വർഷം പൊന്നുപോലെ കൊണ്ടു നടന്ന എന്റെ മോളാണ്, അവളെ നഷ്ടപ്പെട്ടതു തന്നെയാണ്. കുറ്റക്കാർക്ക് കനത്ത ശിക്ഷ തന്നെ കൊടുക്കണം”, വേറൊരു പെൺകുട്ടികൾക്കും ഇങ്ങനെ വരരുതെന്നും അമ്മ പ്രതികരിച്ചു.

ഇനി ഒരു അച്ഛനും അമ്മയ്‌ക്കും ഇങ്ങനെ സങ്കടപ്പെടുന്ന അവസ്ഥ ഉണ്ടാകരുതെന്ന് ആയിരുന്നു സഹോദരിയുടെ വാക്കുകൾ. 2022 ഒക്ടോബർ 22 നാണ് പ്രണയപ്പകയുടെ പേരിൽ ശ്യാംജിത്ത് വിഷ്ണുപ്രിയയെ വീട്ടിൽ കയറി ക്രൂരമായി കൊലപ്പെടുത്തിയത്. വീട്ടുകാരെല്ലാം അടുത്തുളള തറവാട്ട് വീട്ടിൽ നടന്ന ചടങ്ങിന് പോയ സമയത്താണ് കൊലപാതകം നടന്നത്. അതുകൊണ്ടു തന്നെ കേസിൽ സാക്ഷികൾ ആരും ഉണ്ടായിരുന്നില്ല. എന്നാൽ ശ്യാംജിത്ത് വരുന്ന സമയത്ത് വിഷ്ണുപ്രിയ ഒരു സുഹൃത്തിനെ ഫോണിൽ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സുഹൃത്തിന്റെ മൊഴിയാണ് നിർണായകമായത്.

തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിലാണ് കേസ് പരിഗണിച്ചത്. 49 പ്രോസിക്യൂഷൻ സാക്ഷികൾ, 40 തൊണ്ടി മുതൽ, 102 രേഖകൾ തുടങ്ങിയവ അനുബന്ധ തെളിവുകളായി കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിരുന്നു. 29 മുറിവുകൾ ശരീരത്തിൽ വിഷ്ണുപ്രിയയുടെ ശരീരത്തിൽ ഉണ്ടായിരുന്നു. കൈ ഞരമ്പ് മുറിച്ച് മരണം ഉറപ്പാക്കിയ പ്രതി കൊലപാതകത്തിന് ശേഷവും വിഷ്ണുപ്രിയയുടെ ശരീരത്തിൽ പത്തോളം മുറിവുകൾ ഉണ്ടാക്കിയെന്നാണ് പോസ്റ്റുമോർട്ടത്തിൽ പറയുന്നത്.

പ്രതിയുടെ ക്രൂരമായ മനസാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. കഴുത്തിന് ആഴത്തിൽ മുറിവേറ്റ നിലയിലാണ് വിഷ്ണുപ്രിയയെ കണ്ടത്. കൂത്തുപറമ്പ് മാനന്തേരി സ്വദേശിയാണ് ശ്യാംജിത്ത്.

Tags: വിഷ്ണുപ്രിയpanoorvishnupriya murderThalasseri courtപാനൂർവിഷ്ണുപ്രിയയുടെ അമ്മ
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies