4 വർഷ ബിരുദം: യെസ് മൂളിയെങ്കിലും അനുസരിക്കാൻ മടിച്ച് കേരളം; ഏകീകൃത സ്വഭാവത്തെ ഇല്ലാതാക്കാൻ പിണറായി സർക്കാർ; വിദ്യാർത്ഥികളുടെ ഭാവി തുലാസിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

4 വർഷ ബിരുദം: യെസ് മൂളിയെങ്കിലും അനുസരിക്കാൻ മടിച്ച് കേരളം; ഏകീകൃത സ്വഭാവത്തെ ഇല്ലാതാക്കാൻ പിണറായി സർക്കാർ; വിദ്യാർത്ഥികളുടെ ഭാവി തുലാസിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2024, 09:23 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പുതിയ വി​ദ്യാഭ്യാസ നയത്തോട് യെസ് മൂളിയെങ്കിലും അനുസരിക്കാൻ മടിച്ച് കേരളം. സംസ്ഥാനത്ത് നാല് വർഷ ബിരുദ പ്രോ​ഗ്രാം ആരംഭിക്കുമെങ്കിലും പലതും തള്ളി കളഞ്ഞാണ് കോഴ്സ് ഘടന തയ്യാറാക്കിയിരിക്കുന്നത്. ഏകീകൃത സ്വഭാവത്തെ ഇല്ലാതാക്കുന്നത് വിദ്യാർത്ഥികളെയും പഠനരീതികളെയും പ്രതികൂലമായി ബാധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.

മൾട്ടിപ്പിൾ എൻട്രി- എക്സിറ്റ്, ക്രെഡിറ്റ് ട്രാൻസ്ഫർ തുടങ്ങി യുജിസിയുടെ പല നിർദ്ദേശങ്ങളും കേരളം കാറ്റിൽ പറത്തി. ദേശീയ വിദ്യാഭ്യാസ നയം (2020) അനുസരിച്ച് പഠനം കഴിയുമ്പോൾ നിശ്ചിത ക്രെഡിറ്റ് സ്വന്തമാക്കിയവർക്ക് പുറത്ത് പോകാനും നിശ്ചിത സമയത്തിനുള്ളിൽ തിരികെ എത്തി കോഴ്സ് പൂർത്തിയാക്കാനും സാധിച്ചിരുന്നു.

ആദ്യ വർഷത്തിന് ശേഷം സർട്ടിഫിക്കറ്റ്, രണ്ടാം വർഷത്തിന് ശേഷം ഡിപ്ലോമ, മൂന്നാം വർഷത്തിന് ബിരുദം, നാലാം വർഷത്തിന് ശേഷം ഓണേഴ്സ് ബിരു​​ദം എന്നിവയായിരുന്നു യുജിസിയുടെ നിർ‌ദ്ദേശം. എന്നാൽ കേരളത്തിൽ മൂന്നാം വർഷത്തെ ബിരുദം, നാലം വർഷത്തെ ഓണേഴ്സ് ബിരുദം എന്നിവ മാത്രമാണ് വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. കോഴ്സിന്റെ 40 ശതമാനം ക്രെഡിറ്റ് ഓൺലൈൻ കോഴ്സുകളിലൂടെ പൂർത്തിയാക്കാമെന്നാണ് യുജിസി നിർദ്ദേശം. അതേസമയം, കേരളത്തിൽ എട്ടാം സെമസ്റ്ററിലൂടെ ആകെ ക്രെഡിറ്റിൽ 16 എണ്ണം ഓൺലൈൻ കോഴ്സുകളിലൂടെ നേടണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ബാക്കി സെമസ്റ്ററുകളിൽ‌ വിജയിക്കാൻ ആവശ്യമായ ക്രെഡിറ്റിന് അധികമായത് നേടാൻ ഓൺലൈൻ കോഴ്സുകളെ ആശ്രയിക്കണം.

ക്രെ‍‌ഡിറ്റ് ട്രാൻസ്ഫർ രീതിക്കും പല നിയന്ത്രണങ്ങളുും ഏർപ്പെടുത്തിയിട്ടുണ്ട്. യുജിസി മാനദണ്ഡ പ്രകാരം അക്കാദമിക് ബാങ്ക് ഓഫ് ക്രെ‍ഡിറ്റിൽ രേഖപ്പെടുത്തുന്ന ക്രെഡ‍ിറ്റുകൾ ഉപയോ​ഗിച്ച് മറ്റൊരു സർവകലാശാലയിലോ കോളേജിലോ പഠനം തുടരാം. എന്നാൽ കേരളത്തിലെ സ്ഥാപനങ്ങൾ നിലവിൽ നൽകിയിരിക്കുന്ന നിർദ്ദേശം അനുസരിച്ച് ഒരേ സർവകലാശാലയിലെ കോളേജുകളിലേക്ക് മാത്രമാണ് ഇത്തരത്തിൽ മാറാൻ സാധിക്കുന്നത്.

ആദ്യ സെമസ്റ്ററിലെ ഫൗണ്ടേഷൻ കോഴ്സ് എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കണമെന്നാണ് യുജിസിയുടെ നിർദ്ദേശം. 12-ാം ക്ലാസിൽ പഠിക്കാത്ത വിഷയത്തിൽ ഉപരിപഠനം നടത്താൻ വിദ്യാർത്ഥികളെ പര്യാപ്തമാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ കേരളത്തിൽ ഭാഷ, തനത് വിജ്ഞാനം. നൈപുണ്യ ശേഷി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. യുജിസിയുടെ നിർദ്ദേശങ്ങൾ പാലിക്കാൻ കേരളത്തിന് മടിയെന്നാണ് ഉയരുന്ന ആക്ഷേപം.

Tags: New Education Policy
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies