ജഗൻ മോഹൻ റെഡ്ഡിക്കു വേണ്ടി കൊട്ടിയടച്ച റോഡ് അഞ്ച് വർഷത്തിന് ശേഷം വീണ്ടും പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ തുറന്നുകൊടുത്ത് ആന്ധ്രാ സർക്കാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജഗൻ മോഹൻ റെഡ്ഡിക്കു വേണ്ടി കൊട്ടിയടച്ച റോഡ് അഞ്ച് വർഷത്തിന് ശേഷം വീണ്ടും പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ തുറന്നുകൊടുത്ത് ആന്ധ്രാ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2024, 12:25 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ് : മുൻ മുഖ്യമന്ത്രിയും വൈഎസ്ആർസിപി അദ്ധ്യക്ഷനുമായ വൈഎസ് ജഗൻ മോഹൻ റെഡ്ഡിക്കു വേണ്ടി കൊട്ടിയടച്ച റോഡ് തിങ്കളാഴ്ച (ജൂൺ 17) പൊതുജനങ്ങൾക്കായി ആന്ധ്രാ സർക്കാർ വീണ്ടും തുറന്നു നൽകി. ഗുണ്ടൂർ ജില്ലയിലെ തഡെപള്ളിയിലുള്ള വീടിന്റെ സമീപത്ത് കൂടിയുള്ള റോഡ് ആണ് തുറന്നത്. ഏകദേശം അഞ്ച് വർഷത്തിന് ശേഷമാണ് ഈ റോഡിൽ പൊതു ജനങ്ങൾക്ക് പ്രവേശനം ലഭിച്ചത്.

ഈ വീട് കഴിഞ്ഞ അഞ്ച് വർഷമായി ക്യാമ്പ് ഓഫീസായി ഉപയോഗിച്ചു വരികയായിരുന്നു. സെക്രട്ടേറിയറ്റിന് പകരം ഈ ക്യാമ്പ് ഓഫീസിൽ നിന്നാണ് അദ്ദേഹം ഭരണം നടത്തിയത്. മന്ത്രിസഭാ യോഗങ്ങളും നിയമസഭാ സമ്മേളനങ്ങളും ഒഴികെ അദ്ദേഹം സെക്രട്ടേറിയറ്റും നിയമസഭയും സന്ദർശിച്ചിട്ടില്ല. അങ്ങിനെ കൂടുതൽ സമയവും വീട്ടിലിരുന്ന ജഗന് സുരക്ഷയൊരുക്കുന്നതിന്റെ പേരിലാണ് റോഡ് അടച്ചത്.

ജഗൻ മുഖ്യമന്ത്രിയായിരിക്കെ ഉദ്യോഗസ്ഥർ , മന്ത്രിമാർ, എംഎൽഎമാർ, എംഎൽസിമാർ, എംപിമാർ, പാർട്ടി അണികൾ തുടങ്ങിയവർ അദ്ദേഹത്തെ കാണാണായി ഈ വസതിയിൽ നിരന്തരം എത്താറുണ്ടായിരുന്നതിനാൽ, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി റോഡിലേക്ക് പ്രവേശിക്കാൻ പൊതുജനങ്ങളെ പോലീസ് അനുവദിച്ചില്ല.

ജഗൻ മുഖ്യമന്ത്രിയായ ശേഷം അനധികൃത നിർമ്മാണം എന്നാരോപിച്ച് നിരവധി വീടുകൾ നീക്കം ചെയ്താണ് ഈ റോഡ് വികസിപ്പിച്ചത്. താഡപള്ളിയിൽ നിന്ന് രേവേന്ദ്രപാഡുവിലേക്കുള്ള ഈ റോഡിലാണ് ജഗന്റെ വസതി. ഏകദേശം 1.5 കിലോമീറ്റർ ദൂരത്ത് പോലീസ് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല.

ബാരിക്കേഡുകൾ നീക്കിയതിൽ സന്തോഷം പ്രകടിപ്പിച്ചതോടെ ധാരാളം ആളുകൾ റോഡിലേക്ക് എത്തി. സ്വാതന്ത്ര്യത്തോടെ റോഡിലൂടെ സഞ്ചരിച്ച നാട്ടുകാർ കൗതുകത്തോടെ ജഗന്റെ വസതിപുറത്ത് നിന്ന് വീക്ഷിക്കുന്നുണ്ടായിരുന്നു .നാല് ചുവരുകളും ശക്തമായ ഇരുമ്പ് ഷീറ്റുകളും ഗ്രില്ലുകളും കൊണ്ട് മൂടിയിരുന്ന ജഗന്റെ വസതിക്ക് മുന്നിൽ നിന്ന് നാട്ടുകാരിൽ പലരും ഫോട്ടോ എടുക്കുന്നത് കാണാമായിരുന്നു.

Tags: andhra pradeshjagan mohan reddy
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies