മുസ്ലീം യുവതിയുമായുള്ള സൗഹൃദത്തിൻ്റെ പേരിൽ മതതീവ്രവാദികൾ?? യുവാവിനെ കാണാതായിട്ട് 13 വർഷം; ബെം​ഗളൂരു സ്ഫോടനക്കേസ് പ്രതിയുടെ വെളിപ്പെടുത്തലും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുസ്ലീം യുവതിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ മതതീവ്രവാദികൾ?? യുവാവിനെ കാണാതായിട്ട് 13 വർഷം; ബെം​ഗളൂരു സ്ഫോടനക്കേസ് പ്രതിയുടെ വെളിപ്പെടുത്തലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2025, 11:38 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ: മകന്റെ തിരോധാനവുമായി ബന്ധപ്പെട്ട് 13 വർഷമായി തുടരുന്ന ​ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഒരച്ഛനും അമ്മയും. കണ്ണൂർ പറമ്പായിലെ പ്രകാശനും ഭാര്യ മൈഥിലിയുമാണ് മകൻ നിഷാ​ദിന് വേണ്ടി കാത്തിരിക്കുന്നത്. മുസ്ലീം യുവതിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ മത തീവ്രവാദികൾ നിഷാ​ദിനെ ഇല്ലാതാക്കിയെന്ന സംശയാണ് ഇപ്പോഴും നിലനിൽക്കുന്നത്.

2012 ഒക്ടോബർ 21 ന് രാത്രിയാണ് നിഷാദിനെ കാണാതാവുന്നത്. സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന നിഷാദിനെ രാത്രി അത്താഴം കഴിക്കുന്നതിനിടെ ആരോ വിളിച്ചു കൊണ്ടുപോകുയായിരുന്നു. പിന്നീട് യുവാവിനെ ആരും കണ്ടിട്ടില്ല. നിഷാദിന് ബന്ധമുണ്ടെന്ന ആരോപിക്കപ്പെട്ട യുവതികളുടെ ബന്ധുക്കളെ കേന്ദ്രീരിച്ച് അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം ഏറ്റെടുത്തു.

ഇതിനിടെ 2018 ഒക്ടോബർ 10 ന് ബെം​ഗളൂരു സ്ഫോടനക്കേസ് പ്രതി പി. എ അബ്​ദുൾ സലീമിനെ എൻഐഎ അറസ്റ്റ് ചെയ്തു. തടിയന്റെ നസീറിന്റെ കൂട്ടാളിയായ ഇയാളെ കണ്ണൂർ പിണറായിയിൽ വച്ചാണ് പിടികൂടിയത്. ബെംഗളൂരിവിൽ  ചോദ്യം ചെയ്യലിനിടെ നിഷാ​ദിനെ ഇല്ലാതാക്കാൻ 25 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ എടുത്തന്ന് ഇയാൾ വെളിപ്പെടുത്തി. കൂട്ടുപ്രതികൾക്കൊപ്പം കൊലപ്പെടുത്തി ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചിട്ടതായും സലീം പറഞ്ഞു. ബെംഗളൂരു സ്ഫോടനത്തിന് ശേഷം ഒളിവിൽ കഴിയവെയാണ് കൊല നടത്തിയതെന്നാണ് ഇയാളുടെ മൊഴി. തുടർന്ന സലീമിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി. പറമ്പായിൽ സലീം ചൂണ്ടിക്കാട്ടിയ സ്ഥലങ്ങളിൽ ക്രൈംബ്രാഞ്ച് കുഴിച്ച് നോക്കിയെങ്കിലും ഒന്നും ലഭിച്ചില്ല. കേസ് വേണ്ട വിധത്തിൽ അന്വേഷിച്ചില്ലെന്നും ശാസ്ത്രീയമായി തെളിവുകൾ ശേഖരിച്ചില്ലെന്നും ആരോപണം ശക്തമാണ്. കുറ്റവാളികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നുവെന്ന സംശയവും നിലനിലനിൽക്കുന്നുണ്ട്. തീവ്രവാദ സ്വഭാവമുള്ളവർക്ക് പങ്കുണ്ടെന്ന് കുടുംബവും പരാതികൾ ഉന്നയിച്ചെങ്കിലും കേസ് അവസാനിപ്പിച്ച മട്ടാണ്.

13 വർഷമായി  കേസിന്റെ പിറകെ നടന്ന് പ്രകാശനും ഭാര്യയും ശാരീരികമായും മാനസീകമായും തളർന്നിരുക്കുകയാണ്. ” 13 വർഷമായി കേസുമായി നടക്കുകയാണ്, ഇനിയെങ്കിലും മകൻ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നറിയണം. പോലീസ് വല്ലപ്പോഴും വന്ന് പോകുമെന്നല്ലാതെ ഒന്നും നടക്കുന്നില്ല, നീതി ലഭിക്കണമെന്നും പ്രകാശനും ഭാര്യയും ജനം ടിവിയോട് പറഞ്ഞു.

 

Tags: NIAterrorismNishad Missing
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies