രാഷ്ട്രീയ മുന്നണികൾ മതമൗലികവാദികളായ ജമാഅത്തെ ഇസ്‌ലാമിയെ വെള്ളുപൂശുന്നതിനെതിരെ സ്വാമി ഉദിത് ചൈതന്യ. കഴിഞ്ഞ ദിവസം ജമാഅത്തെ ഇസ്‌ലാമി നേതാവ് നടത്തിയ പ്രസ്താവന മറ്റുസമുദായങ്ങൾ ജാഗ്രതയോടെയും ആശങ്കയോടെയും കാണേണ്ടതുണ്ട്. മറ്റൊരു ബംഗ്ലാദേശും കാശ്മീരും സംഭവിക്കാൻ അധികകാലം വേണ്ടിവരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വാമി ഉദിത് ചൈതന്യ പങ്കുവച്ച കുറിപ്പ്
കഴിഞ്ഞ ദിവസം ജമാഅത്തെ ഇസ്‌ലാമി നേതാവ് നടത്തിയ പ്രസ്താവന മറ്റുസമുദായങ്ങൾ ഒന്നു ജാഗ്രതയോടെയും ആശങ്കയോടെയും കാണേണ്ടതുണ്ട്.
മുസ്ലിം സമുദായത്തിലുള്ള വരുടെ പ്രാർത്ഥനകൾക്കു യഥാർത്ഥ ഫലം ഉണ്ടാകണമെങ്കിൽ ഈ നാടു മുഴുവൻ “ഇസ്ലാമിക രാഷ്‌ട്ര”മായി മാറേണ്ടതുണ്ടെന്നു എന്നാണത്രേ ഖുറാൻ പഠിപ്പിക്കുന്നത്.
ഈ നേതാവ് പറയുന്നതു ശ്രദ്ധിച്ചാൽ ഇപ്പോൾ മുസ്ലിങ്ങൾ നടത്തുന്ന പ്രാർത്ഥനകൾ എല്ലാം വിഫലമാണെന്നും അതിനുകാരണം ഇസ്ലാം മതത്തിൽ അല്ലാത്തവർ ഇവിടെ ഉള്ളതുകാരണം ഇവിടെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കാൻ കഴിയാത്തതിനാൽ മുസ്ലിം പ്രാർത്ഥന വിഫലം.
അപ്പോൾ അമുസ്ലീങ്ങളാണു ഇവിടത്തെ മുസ്ലിം സമൂഹത്തിനു സ്വർഗ്ഗ യാത്രക്കു തടസ്സം എന്നാണ് ആമഹാൻ പറഞ്ഞതിലെ വിവക്ഷ. അപ്പോൾ അമുസ്ലിങ്ങളെല്ലാം മുസ്ലിങ്ങൾക്കു സ്വർഗ ഗതി തടസ്സ പെടുത്തന്നവാരണത്രേ. അതായത് നമ്മൾ അവരുടെ ശത്രുക്കളാണ് (കാഫിർ) ആന്നെന്നല്ലേ പറഞ്ഞതിനർത്ഥം.
അപ്പോൾ മുസ്ലിംങ്ങൾക്കു സ്വർഗ്ഗംകിട്ടാൻ അമുസ്ലീങ്ങൾ ഒന്നുകിൽ ഇസ്ലാം മതം സ്വീകരിക്കണം. 2 അല്ലെങ്കിൽ ഇവിടെ നിന്ന് സ്ഥലം വിട്ടോളണം. 3 അല്ലെങ്കിൽ വാളിന് ഇരയാകണം(ജിഹാദ്) ഈ മൂന്ന് Option മാത്രമേ നമുക്കുഉള്ളൂ.
മദ്രസയിൽ ഇതൊക്കെ യാണ് കൊച്ചു കുട്ടികൾ പഠികുന്നതെങ്കിൽ എത്ര മാരക വിദ്വേഷ മാണ് കുഞ്ഞു മനസിൽ ഇവർ കുത്തിവക്കുന്നത് .അമുസ്ലീങ്ങളെ കൊന്നു തീർക്കേണ്ട വർഗ്ഗമാണത്രെ ? കാലം കൊണ്ട് ഇവിടെയും മറ്റൊരു ബംഗ്ലാദേശും കാശ്മീരും സംഭവിക്കില്ലെ?
ഇവരെ വെള്ള പൂശുന്ന രാഷ്ട്രീയ നേതാക്കൾ എത്ര അപഹാസ്യരാണ്. അപലപിക്കേണ്ട ഇത്തരം വർഗ്ഗീയ പോർവിളികളെ ന്യായീകരിക്കുന്നത് സ്വയം അപകടത്തിലാണെന്ന് അറിയാത്തതുകൊണ്ടാണോ.















